‘പുതിയ ലങ്കന്‍ പ്രസിഡന്റും രജപക്സെമാരുടെ ‘ഉപകരണം’; അവസാനിക്കുന്നില്ല മർദന കാലം’
Mail This Article
×
കയറ്റുമതിയുടെ സാധ്യതകൾ എല്ലാം ഏറെക്കുറെ അവർക്കു മുന്നിൽ അടഞ്ഞിരിക്കുന്നു. ജനങ്ങൾ കടുത്ത പട്ടിണിയിലേക്കു നീങ്ങുകയാണ്. ആ ഘട്ടത്തിൽ മാത്രമാണ് അവർ പ്രതിഷേധവുമായി രംഗത്തു വന്നത്. വിക്രമസിംഗെയ്ക്കും ഇവിടെ അദ്ഭുതങ്ങളൊന്നും കാണിക്കാൻ കഴിഞ്ഞെന്നു വരില്ല. അതിനു കാരണം സുഹൃത്തുക്കളും ബന്ധുക്കളുമില്ലാത്ത ഏകാന്തതയുടെ തുരുത്തിലാണ് ഇന്ന് ആ രാജ്യം എന്നതാണ്. അവർക്കു രക്ഷപ്പെടാനുള്ള സാധ്യതകൾ പരിമിതമാണ്. Ranil Wickemesinghe
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.