ഒരു മണിക്കൂറിൽ കൊന്നത് 117 നായകളെ വരെ! ഒരിക്കലും കടിയേറ്റില്ല; എവിടെയാണ് കിട്ടാൻ?
Mail This Article
×
‘‘പിടിക്കാൻ പോകുന്നത് പുലിയെ ആയാലും നായയെ ആയാലും, റിസ്ക് ഒരു പോലെയാണ്’’. പിതാവ് എം.കിട്ടാൻ, ചിറ്റൂർ തത്തമംഗലം ചെന്താമര നഗറിലെ രമേഷിനോട് നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഇത് ഉപദേശിക്കുന്നത്. ഒപ്പം ഒന്നു കൂടി പറഞ്ഞു കൊടുത്തു. ‘‘നായയെ പിടിക്കുമ്പോൾ മനസ്സു വിടരുത്, കള്ള് കുടിക്കരുത്, എണ്ണം തെറ്റിപ്പറഞ്ഞ് കാശ് കൂടുതൽ വാങ്ങരുത്’’. അന്നു മുതൽ രമേഷിന്റെ മനസ്സിൽ എല്ലാ നായകളും പുലിയാണെന്നു തോന്നിത്തുടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.