ADVERTISEMENT

പതിമൂന്നാം വയസ്സിൽ അമ്മയോടൊപ്പം ഈജിപ്തിലേക്കു നടത്തിയ ഒരു യാത്രയാണ് പേബോയുടെ ജീവിതം മാറ്റിമറച്ചതെന്നു പറയാം. അവിടുത്തെ പിരമിഡുകളിലൊന്നിൽ കണ്ട ‘മമ്മി’യായിരുന്നു അതിനു പിന്നിൽ. 5000 വർഷം വരെ പഴക്കമുള്ള മനുഷ്യശരീരങ്ങൾ കേടുകൂടാതെ വച്ചിരിക്കുന്നതിന്റെ കൗതുകം ആ കുഞ്ഞുമനസ്സിൽ മായാതെ കിടന്നു. പിന്നീട് കൗമാരത്തിൽ വൈദ്യശാസ്ത്ര പഠനത്തിനായിരുന്നു പേബോയുടെ നിയോഗം. അപ്പോഴും ഈജിപ്ഷ്യൻ മമ്മിയുടെ രൂപം ഇടയ്ക്കിടെ..

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com