ആദ്യം വീണത് കൗസല്യ: 5000 ലീറ്റർ കൊള്ളുന്ന 20 സ്പിരിറ്റ് ടാങ്ക്; ദുരന്തമൊഴിയാത്ത കല്ലുവാതുക്കൽ!
Mail This Article
×
വിചാരണയ്ക്കിടെ, ഹയറുന്നിസയുടെ ഭർത്താവ് രാജനോട് ‘എന്തെങ്കിലും പറയാനുണ്ടോ’ എന്നു ജഡ്ജി ചോദിച്ചു. ‘കൊണ്ടുവന്നവരും കൊടുത്തവരും ഇവിടെത്തന്നെ ഉണ്ട് ...’ എന്നായിരുന്നു മറുപടി. മണിച്ചന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. ഒരിക്കൽ ഒരു സാക്ഷിയോടു പ്രതിഭാഗം വക്കീൽ ചോദിച്ചു: ‘ ഇനി കുടിക്കുമോ...?’ ‘കഷ്ടപ്പെട്ടു പണിയെടുത്താൽ എനിക്കു കുടിച്ചേ പറ്റൂ സാറേ...’ എന്നായിരുന്നു മറുപടി. പാറക്വാറിയിലും മറ്റും കഠിനാധ്വാനം ചെയ്യുന്ന സാധാരണ ജോലിക്കാരുടെ ഈ ദൗർബല്യമാണു വിഷമദ്യം വിളമ്പിയവർ മുതലെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.