ADVERTISEMENT

മരണം വരേയും എനിക്കു സജീവമായി കച്ചവടം ചെയ്യണം. വിരമിച്ചാൽ നമ്മൾ തൊഴിൽ ഇല്ലാത്തവനാകും. അതോടെ നമുക്കു സ്വയം എടുക്കാത്ത നാണയമായി തോന്നിത്തുടങ്ങും. എല്ലാ സുഖ സൗകര്യവുമുണ്ടായിട്ടും ആർക്കും വേണ്ടാത്തവനായി ജീവിച്ചിട്ടെന്തു കാര്യം. രാവും പകലും തിരക്കിൽ നിൽക്കുമ്പോൾ നമുക്കതു തോന്നില്ല. മക്കൾക്ക് എല്ലാ അധികാരവും കൊടുത്തിട്ടുണ്ട്. ഈ കച്ചവടം കെട്ടി ഉയർത്തിയ ആൾ എന്ന നിലയിൽ എനിക്കും ഉത്തരവാദിത്തമുണ്ട്. വിരമിച്ചു കയ്യും കെട്ടി ഇരിക്കാനുള്ളതല്ല ജീവിതം. ജോലി ചെയ്തും സന്തോഷിച്ചും പ്രാർഥിച്ചും സ്നേഹിച്ചും തീർക്കാനുള്ളതാണെന്നു ഞാൻ കരുതുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com