ADVERTISEMENT

റോം ∙ കാലം ചെയ്ത ബനഡിക്ട് പതിനാറാമന്‍ പാപ്പായുടെ സംസ്കാരശുശ്രൂഷകൾ പൂർത്തിയായി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ഗ്രോട്ടോയിലെ കുടീരത്തിൽ ഭൗതികദേഹം അടക്കി. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് രണ്ടുമണിക്കാണ് വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിച്ചത്. ചടങ്ങുകൾക്ക് മുഖ്യകാര്‍മികത്വം വഹിച്ചത് ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ്. മുട്ടുവേദനയുള്ളതിനാൽ കസേരയിൽ ഇരുന്നാണ് അദ്ദേഹം പങ്കെടുത്തത്. വീൽ ചെയറിൽ ആയിരുന്നു അദ്ദേഹം സ്ഥലത്ത് എത്തിയത്.

സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷാച്ചടങ്ങിൽനിന്ന്. (Photo - Twitter/@VaticanNews)
സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷാച്ചടങ്ങിൽനിന്ന്. (Photo - Twitter/@VaticanNews)
സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷാച്ചടങ്ങിൽനിന്ന്. (Photo - Twitter/@VaticanNews)
സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷാച്ചടങ്ങിൽനിന്ന്. (Photo - Twitter/@VaticanNews)

പ്രാദേശിക സമയം പുലർച്ചെ നാലു മണിമുതൽ ആയിരക്കണക്കിനുപേർ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ വത്തിക്കാൻ മേഖലയിലേക്ക് എത്തിയിരുന്നു. 50,000ൽ പരം ആളുകൾ എത്തിയെന്നാണ് ഔദ്യോഗിക കണക്ക്. 1000ൽ അധികം ഇറ്റാലിയൻ സുരക്ഷാ സേനയെയാണ് ചടങ്ങിലെ സുരക്ഷയ്ക്കായി വിന്യസിച്ചു. ഇറ്റലിയുടെ പതാക ഇന്ന് പകുതി താഴ്ത്തിക്കെട്ടി.

ബനഡിക്ട് പതിനാറാമൻ പാപ്പായുടെ സംസ്കാര ചടങ്ങുകളിൽനിന്ന്. (Photo by Vincenzo PINTO / AFP)
ബനഡിക്ട് പതിനാറാമൻ പാപ്പായുടെ സംസ്കാര ചടങ്ങുകളിൽനിന്ന്. (Photo by Vincenzo PINTO / AFP)
സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷാച്ചടങ്ങിൽനിന്ന്. (Photo - Twitter/@VaticanNews)
സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷാച്ചടങ്ങിൽനിന്ന്. (Photo - Twitter/@VaticanNews)

ഇറ്റലി, ജര്‍മനി, ബെല്‍ജിയം തുടങ്ങി 13 രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. കര്‍ദിനാള്‍ തിരുസംഘം ഡീന്‍ ജൊവാന്നി ബത്തിസ്തറെ കുര്‍ബാന അര്‍പ്പിക്കും. 120 കർദിനാള്‍മാരും 400 ബിഷപ്പുമാരും ചടങ്ങിൽ പങ്കെടുക്കുന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ മാര്‍ ബസേലിയസ് ക്ലീമീസ് കാതോലിക്കാ ബാവാ, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര തുടങ്ങിയവര്‍ സംസ്കാരശുശ്രൂഷയില്‍ പങ്കെടുക്കും.

സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷാച്ചടങ്ങിൽനിന്ന്. (Photo - Twitter/@VaticanNews)
സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷാച്ചടങ്ങിൽനിന്ന്. (Photo - Twitter/@VaticanNews)
സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷകൾക്കായി എത്തിച്ചേർന്നവർ. (Photo - Twitter/@VaticanNews)
സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷകൾക്കായി എത്തിച്ചേർന്നവർ. (Photo - Twitter/@VaticanNews)
സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷകൾക്കായി ബനഡിക്ട് പതിനാറാമൻ പാപ്പായുടെ ഭൗതികദേഹം എത്തിച്ചപ്പോൾ. (Photo - Twitter/@VaticanNews)
സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷകൾക്കായി ബനഡിക്ട് പതിനാറാമൻ പാപ്പായുടെ ഭൗതികദേഹം എത്തിച്ചപ്പോൾ. (Photo - Twitter/@VaticanNews)
സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷകൾക്കുശേഷം ബനഡിക്ട് പതിനാറാമൻ പാപ്പായുടെ ഭൗതികദേഹം അന്ത്യവിശ്രമത്തിനായി സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കു കൊണ്ടുവരുന്നു. (Photo - Twitter/@VaticanNews)
സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷകൾക്കുശേഷം ബനഡിക്ട് പതിനാറാമൻ പാപ്പായുടെ ഭൗതികദേഹം അന്ത്യവിശ്രമത്തിനായി സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കു കൊണ്ടുവരുന്നു. (Photo - Twitter/@VaticanNews)
സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷകൾക്കുശേഷം ബനഡിക്ട് പതിനാറാമൻ പാപ്പായുടെ ഭൗതികദേഹം അന്ത്യവിശ്രമത്തിനായി സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കു കൊണ്ടുവരുന്നു. (Photo - Twitter/@VaticanNews)
സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷകൾക്കുശേഷം ബനഡിക്ട് പതിനാറാമൻ പാപ്പായുടെ ഭൗതികദേഹം അന്ത്യവിശ്രമത്തിനായി സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കു കൊണ്ടുവരുന്നു. (Photo - Twitter/@VaticanNews)
സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷകൾക്കുശേഷം ബനഡിക്ട് പതിനാറാമൻ പാപ്പായുടെ ഭൗതികദേഹം അന്ത്യവിശ്രമത്തിനായി സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കു കൊണ്ടുവരുന്നു. (Photo - Twitter/@VaticanNews)
സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷകൾക്കുശേഷം ബനഡിക്ട് പതിനാറാമൻ പാപ്പായുടെ ഭൗതികദേഹം അന്ത്യവിശ്രമത്തിനായി സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കു കൊണ്ടുവരുന്നു. (Photo - Twitter/@VaticanNews)

English Summary: Funeral of Pope Benedict XVI - Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com