ADVERTISEMENT

14 വർഷം മുൻപ് ശ്രീലങ്കൻ സേന വധിച്ചതായി പ്രഖ്യാപിച്ച എൽടിടിഇ നേതാവ് വേലുപ്പിളള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന് തമിഴ് ദേശീയ വാദിയും ഉലക തമിഴക പേരവൈ പ്രസിഡന്റുമായ പി. നെടുമാരൻ എന്ന ഡോ. പഴ നെടുമാരൻ പറഞ്ഞപ്പോൾ ഞെട്ടിയതു ലോകമാകെയാണ്. നെടുമാരന്റെ വാക്കുകൾ ശ്രീലങ്കയിലെ തമിഴ് വിമോചനപ്പോരാട്ടത്തെ ഊതിക്കത്തിക്കാനും ഒരുപക്ഷേ ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം എന്ന എൽടിടിഇയുടെ ഉയിർത്തെഴുന്നേൽപ്പിനും കാരണമായേക്കുമെന്നാണ് വിലയിരുത്തലുകൾ. 2009 മേയ് 18 നാണ് വേലുപ്പിള്ള പ്രഭാകരനെ വധിച്ചതായി ശ്രീലങ്കൻ സേന പ്രഖ്യാപിക്കുന്നത്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി, ശ്രീലങ്ക പ്രസിഡന്റ് പ്രേമദാസ തുടങ്ങി ഒട്ടേറെ പ്രമുഖരുടെ ചോര കൊണ്ടാണ് പ്രഭാകരന്റെ ജീവിതം എഴുതപ്പെട്ടത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com