ഫാസ്റ്റ്ഫുഡ് കഴിച്ചതിന്റെ പേരിൽ പിതാവ് ശകാരിച്ചു; വിദ്യാർഥിനി ജീവനൊടുക്കി
Mail This Article
×
മുംബൈ ∙ ഫാസ്റ്റ്ഫുഡ് കഴിച്ചതിന്റെ പേരിൽ പിതാവ് ശകാരിച്ചതിൽ മനംനൊന്ത് ബിബിഎ വിദ്യാർഥിനി ജീവനൊടുക്കി. ഭൂമിക വിനോദ് ദദ്വാനി (19) എന്ന വിദ്യാർഥിനിയാണ് നാഗ്പുരിലെ വീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച രാവിലെ കുടുംബാംഗങ്ങളാണ് പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
English Summary:
The student committed suicide, his father scolded him for eating fast food
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.