ADVERTISEMENT

കീവ്∙ യുക്രെയ്നിൽ നിന്ന് 2004 ൽ റഷ്യ പിടിച്ചെടുത്ത് കൂട്ടിച്ചേർത്ത ക്രൈമിയയിലെ സാകി സൈനിക താവളത്തിൽ ഉഗ്രസ്ഫോടനങ്ങളുണ്ടായി. കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. 

എന്നാൽ, യുദ്ധവിമാനങ്ങൾ നശിക്കുകയോ ആൾനാശം സംഭവിക്കുകയോ ചെയ്തില്ലെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു. യുക്രെയ്നിന്റെ ആക്രമണം ഉണ്ടായതാണെന്ന പ്രചാരണം റഷ്യ നിഷേധിച്ചു. യുക്രെയ്ൻ പ്രതികരിച്ചിട്ടില്ല. 

English Summary: Ukraine war: Blasts rock Russian airbase in annexed Crimea

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com