യൂണിവേഴ്സിറ്റി ചാംപ്യൻഷിപ്പുകളിൽ ഒതുങ്ങിപ്പോയ തന്റെ നീന്തൽ കരിയർ മകൻ മൈക്കലിലൂടെ ലോക ചാംപ്യൻഷിപ്പിലേക്ക് പറിച്ചുനടണമെന്നായിരുന്നു മേരി ജെൻ ലെഡെക്കി എന്ന അമേരിക്കൻ വനിതയുടെ ആഗ്രഹം. മൈക്കലിന് 5 വയസ്സുള്ളപ്പോൾ തന്നെ അവർ അതിനുള്ള തയാറെടുപ്പുകൾ തുടങ്ങി. 2 വയസ്സുള്ള മകൾ കാറ്റിയെയും ഒക്കത്തെടുത്താണ് മൈക്കലിനൊപ്പം മേരി നീന്തൽ കുളത്തിലേക്കു പോയിരുന്നത്. 24 വർഷം കഴിഞ്ഞു. അമ്മയെപ്പോലെ ഒരു ശരാശരി നീന്തൽ താരമാകാനേ മൈക്കലിനും സാധിച്ചുള്ളൂ. പക്ഷേ, നീന്തൽ കുളത്തിൽ ചേട്ടനു കൂട്ടുപോയ കാറ്റി ലെഡെക്കി ഇന്ന് കായികലോകത്തെ ഏറ്റവും ശ്രദ്ധേയയായ നീന്തൽ താരമാണ്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com