കാനിൽ തിളങ്ങിയത് മലയാളി നഴ്സ് പറഞ്ഞ കഥ; സമരവും സിനിമയാക്കിയ പായൽ; അന്നും കയ്യടി- അഭിമുഖം
![payal-kapadia-main payal-kapadia-main](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
×
കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻ പ്രി പുരസ്കാരം സ്വന്തമാക്കിയ പായൽ കപാഡിയയ്ക്ക് പറയാന്‍ ഒരു മലയാളിക്കഥയുമുണ്ട്. അതുൾപ്പെടെയുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ‘മലയാള മനോരമ’യ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പായൽ. പ്രശസ്ത ചിത്രകാരി നളിനി മലാനിയുടെയും സൈക്കോ അനലിസ്റ്റ് ശൈലേഷ് കപാഡിയയുടെയും മകളാണ് ഈ മുപ്പത്തിയെട്ടുകാരി. ആന്ധ്രപ്രദേശിലെ ഋഷിവാലി സ്കൂളിലും മുംബൈ സെന്റ് സേവ്യേഴ്സ്, സോഫിയ കോളജുകളിലും പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലും പഠനം. ഇൻസ്റ്റിറ്റ്യൂട്ടിലെ സുഹൃത്തായ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.