പൂരപ്രേമികളുടെ കാതുകളിൽ ഇലഞ്ഞിത്തറ മേളത്തിന്റെ ഇമ്പവും കൈവിരലുകളിൽ പാണ്ടിമേളത്തിന്റെ താളവും കണ്ണുകളിൽ കുടമാറ്റത്തിന്റെ വിസ്മയവും, വർണപ്രപഞ്ചം തീർക്കുന്ന കരിമരുന്നിന്റെ ദീപ്തിയും വന്നണയുന്ന ദിനം. ഭക്തിയും ആഘോഷവും ഒത്തിണങ്ങുന്ന തൃശൂർ പൂരം. തൃശൂരുകാർക്ക് പൂരം അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. ഒരു പൂരത്തിൽനിന്ന് അടുത്തതിലേക്കുള്ള കാത്തിരിപ്പാണ് അവരുടെ ഒരു വർഷം. എന്നാൽ ദൂരെനിന്ന് പൂരത്തിന്റെ ഭാഗമാകാനെത്തുന്നവർക്ക് ഇതൊരു ആഘോഷമാണ്. ഒരു പൂരം പൂരമാകുന്നതെങ്ങനെയാണ്? തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് വി. എൻ. സുന്ദർ മേനോനും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷും ‘മനോരമ പ്രീമിയ’ത്തിൽ സംസാരിച്ചപ്പോൾ...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com