‘ചെകുത്താന്റെ സ്വർണം’ തേടി മരണത്തിലേക്ക്; വിഷപ്പുക നിറഞ്ഞ അഗ്നിപർവത ഖനി
Mail This Article
×
1770കളിലാണ്. ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കപ്പലുകൾ ഇന്തൊനീഷ്യൻ തീരത്തെത്തിയ നാളുകൾ. അധികം വൈകാതെതന്നെ ആ ദ്വീപുരാജ്യം ഡച്ചുകാരുടെ അധീനതയിലായി. അവരവിടെ കൊട്ടകളും ആയുധപ്പുരകളും സ്ഥാപിച്ചു. അധിനിവേശത്തിന് അത്യാവശ്യം വേണ്ടിയിരുന്നത് ആയുധങ്ങളും വെടിക്കോപ്പുകളുമാണെന്ന് ഡച്ചുകാരെ ആരും പഠിപ്പിക്കേണ്ടതുണ്ടായിരുന്നില്ല. അതിനാൽത്തന്നെ ഇന്തൊനീഷ്യയിലെത്തിയ അവർ ആദ്യം ശ്രമിച്ചത് ആയുധ നിർമാണത്തിന് ആ രാജ്യത്തെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നായിരുന്നു. അതിന്റെ ഉത്തരവും അവർക്കു വൈകാതെത്തന്നെ ലഭിച്ചു. കവാ ഈജെൻ എന്ന അഗ്നിപർവതത്തിലായിരുന്നു ഡച്ചുകാർ തേടിയ ‘അമൂല്യ വസ്തു’വുണ്ടായിരുന്നത്. സ്വർണത്തിന്റെ നിറം, പക്ഷേ ചെയ്യുന്നത് ചെകുത്താന്റെ ജോലിയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.