Premium

ഗോർക്കിയുടെ ‘അമ്മ’ വായിച്ചു കരഞ്ഞ പേരറിവാളനെ കൊലക്കയറിൽനിന്ന് രക്ഷപ്പെടുത്തിയതും അമ്മ!

HIGHLIGHTS
  • രാജീവ് ഗാന്ധി വധക്കേസിൽ വധശിക്ഷ വിധിക്കപ്പെടുകയും 31 വർഷത്തെ തടവിനു ശേഷം മോചിതനാകുകയും ചെയ്ത പേരറിവാളന്റെയും അമ്മ അർപ്പുതമ്മാളിന്റെയും പോരാട്ടത്തിന്റെ കഥ. മാധ്യമ പ്രവർത്തക അനുശ്രീ തയാറാക്കിയ ‘സത്യം മാത്രമായിരുന്നു ആയുധം’ എന്ന പേരറിവാളന്റെ ഓർമപ്പുസ്തകം പല കാലത്തും പല രീതിയിൽ വായിക്കപ്പെട്ടേക്കാം.
SHARE

കാലത്തെ അതിജീവിക്കുന്നവയാണ് ക്ലാസിക് പുസ്തകങ്ങൾ. പല കാലങ്ങളിലെ പല തലമുറകളോട് സംവദിക്കാൻ ശേഷിയുള്ള അക്ഷരലോകം. എന്നാൽ ഒരു പുസ്തകം പല കാലത്തു പല രീതിയിൽ വായിച്ചിട്ടുണ്ട് പേരറിവാളൻ; രാജീവ് ഗാന്ധി വധക്കേസിൽ വധശിക്ഷ വിധിക്കപ്പെടുകയും 31 വർഷത്തെ തടവിനു ശേഷം മോചിതനാകുകയും ചെയ്ത അതേ പേരറിവാളൻ. 19–ാം വയസ്സിലാണ് അദ്ദേഹം കേസിൽ ഉൾപ്പെടുന്നത്. അതും അച്ഛന്റെയും അമ്മയുടെയും ആഗ്രഹ സാഫല്യമായി മികച്ച വിദ്യാഭ്യാസം നേടിയതിന്റെ പേരിൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA