‘‘പൂർവികർ കണ്ടെത്തിയ സർവോത്തമ സൃഷ്ടിയുടെ ദ്രവഭാഗമാണ് പ്രാണസുധ എന്നവൻ അറിഞ്ഞു. എല്ലാ രോഗങ്ങളും ഭേദമാക്കുന്ന ഔഷധം, ജരാനരകൾ ബാധിക്കുകയില്ല. ഖരഭാഗമാണ് ചിന്താമണി, അത് സ്വന്തമാക്കുക എളുപ്പമല്ല. വർഷങ്ങളോളം പ്രയത്നിക്കണം. പരീക്ഷണ ശാലയിൽ സശ്രദ്ധം ഒരുക്കിയ തീയിൽ ലോഹങ്ങളിട്ട് കാച്ചി കറ കളഞ്ഞെടുക്കണം. അങ്ങനെ ജ്വലിച്ചു കൊണ്ടിരിക്കുന്ന അഗ്നിക്കരികെ പരീക്ഷിച്ചും നിരീക്ഷിച്ചും വർഷങ്ങൾ കഴിയുമ്പോൾ അഹന്തയും ദുരഭിമാനവും ഒഴിഞ്ഞു പോകുന്നു, ലോഹം ശുദ്ധീകരിക്കാൻ ഇറങ്ങിയവർ സ്വയം ശുദ്ധരാകുന്നു.’’ (പൗലോ കൊയ്‌ലോ, ആൽക്കെമിസ്റ്റ്)

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com