ജലസംഭരണിക്ക് പകരം ഹിറ്റ്ലറുടെ തലയോട്ടി; കൊടുംശൈത്യത്തിൽ അടിപതറി നെപ്പോളിയൻ; വാഗ്നറെയും ‘വിരട്ടി’ മോസ്കോ?
![Russia Moscow History അഡോൾഫ് ഹിറ്റ്‌ലര്‍, ജോസഫ് സ്റ്റാലിന്‍, വ്ളാഡിമിർ പുടിൻ എന്നിവരുടെ ചിത്രത്തിനു സമീപത്തുകൂടെ നടന്നു പോകുന്നവർ. യുക്രെയ്നിലെ കീവിൽനിന്നുള്ള 2014ലെ ദൃശ്യം (Photo by Sergei SUPINSKY / AFP)](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
×
വാഗ്നർ ഗ്രൂപ്പിന്റെ കൂലിപ്പട്ടാളം റോസ്റ്റോവിലെ സൈനികകേന്ദ്രം പിടിച്ചെടുത്ത് മോസ്കോയിലേക്ക് നീങ്ങുന്നുവെന്ന വിവരം ലോകം ഞെട്ടലോടെയാണ് കേട്ടത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ മോസ്കോ വിട്ടു എന്നുകൂടി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വന്നതോടെ റഷ്യൻ തലസ്ഥാനം ഏതു നിമിഷവും ആക്രമിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെട്ടു. ആശങ്കകൾ ഉയർന്നുനിൽക്കെ, ശാന്തമായൊഴുകുന്ന മോസ്കോവ നദിയും അതിന്റെ കരയിലെ ക്രെംലിൻ കൊട്ടാരക്കെട്ടുകളും പ്രൗഢഗംഭീരമായ നഗരവും ഉള്ളിൽ ചിരിക്കുകയായിരുന്നിരിക്കണം. കാരണം മറ്റൊന്നുമല്ല, ലോകം മുഴുവൻ വെട്ടിപ്പിടിച്ച് ചരിത്രം തിരുത്തിക്കുറിക്കാൻ ഇറങ്ങിപ്പുറപ്പെട്ട രണ്ട് ഏകാധിപതികളുടെ പരാജയത്തിന് തുടക്കമായത് മോസ്കോയ്ക്കു വേണ്ടിയുള്ള യുദ്ധമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.