‘‘നാളെ എനിക്കു വർക്കുണ്ടാവ്വോ സാർ?’’ തൊഴിലാളി നേതാവായി അഭിനയിക്കാൻ വന്ന ജൂനിയർ വക്കീൽ അൽപം സംശയത്തോടെ അദ്ദേഹത്തിനരികിൽ വന്നു ചോദിച്ചു. ഞാൻ പറഞ്ഞു– ‘‘ ഉണ്ടാവില്ല’’. ‘‘എന്നാലൊന്നുവീട്ടിൽ പോയി വരാമായിരുന്നു’’. അയാളൊരു ചിരി ഒതുക്കി പറഞ്ഞു. ‘‘ കല്യാണം കഴിഞ്ഞിട്ട് ഏതാനും ദിവസങ്ങളേ ആയുള്ളൂ’’. ‘‘എന്നോടു നേർത്തേ പറയാമായിരുന്നില്ലേ. രണ്ടു ദിവസം കഴിഞ്ഞിട്ടു വന്നാൽ മതി’’. ആ ജൂനിയർ വക്കീലാണ് പിന്നീട് പ്രസിദ്ധനായ മമ്മൂട്ടിയായത്. പറയുന്നത് മലയാള സിനിമയ്ക്ക് പുതിയൊരു ഭാവുകത്വം നൽകിയ എം.ടി.വാസുദേവൻനായർ.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com