Premium

അഞ്ച് ജില്ലകളിലായി 12 മത്സരങ്ങൾ; മൂന്നു മാസത്തെ ഓളം; സമ്മാനം കോടികൾ, ഇത് കേരളത്തിന്റെ സ്വന്തം ലീഗ്

HIGHLIGHTS
  • ഓഗസ്റ്റ് 12നു നടക്കുന്ന നെഹ്റു ട്രോഫിയോടെ ചാംപ്യൻസ് ബോട്ട് ലീഗിന്റെ മൂന്നാം സീസൺ തുടങ്ങുമ്പോൾ പല കോണുകളിൽ നിന്നും വിമർശനം ഉയരുന്നു. സംഘാടനത്തിലെ പിഴവുകൾക്കപ്പുറം ചില സ്വാർഥ താൽപര്യങ്ങളും ലീഗിനെ പിടിച്ചുലയ്ക്കുന്നു. എന്താണ് മൂന്നു മാസത്തോളം നീളുന്ന ഈ വള്ളംകളി ലീഗിന്റെ പ്രത്യേകതകൾ?
cbl-boat-race-9
ആലപ്പുഴ പുന്നമടക്കായലിൽ നടന്ന നെഹ്റു ട്രോഫി വള്ളംകളിയിൽ നിന്ന് (ഫയൽ ചിത്രം: അരുൺ ശ്രീധർ∙മനോരമ)
SHARE

കേരളത്തിന്റെ പാരമ്പര്യത്തിന്റെ ഭാഗമാണു വള്ളംകളികൾ. വിദേശത്തു നിന്നെത്തിയ ക്രിക്കറ്റിനും ഫുട്ബോളിനും നമ്മുടെ നാട്ടിൽ ലീഗ് മത്സരങ്ങൾ ഉള്ളപ്പോൾ എന്തുകൊണ്ട് വള്ളംകളിക്ക് ഒരു ലീഗ് ഉണ്ടായിക്കൂടാ? ടൂറിസം വകുപ്പിന്റെ ആ ചിന്തയാണ് ‘ചാംപ്യൻസ് ബോട്ട് ലീഗ്’ (സിബിഎൽ) എന്ന വള്ളംകളി ലീഗിനു തുടക്കമിട്ടത്. ആദ്യ വർഷം സർക്കാർ ധനസഹായത്തോടെയും രണ്ടാം സീസണിൽ ചെലവിന്റെ പകുതി സ്വന്തം നിലയിൽ കണ്ടെത്തണമെന്നും മൂന്നാം സീസണാകുമ്പോഴേക്കും പൂർണമായും സ്വന്തം വരുമാനത്തിൽ ലീഗ് നടത്തണമെന്നുമായിരുന്നു തീരുമാനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS