മണലിൽ എഴുതിപ്പഠിച്ചവർ അക്ഷരങ്ങളുടെ മൂർച്ച അറിഞ്ഞവരാണ്. വിരലറ്റത്തേറ്റ മുറിവുകൾ വേദനിപ്പിച്ചെങ്കിലും നല്ല വടിവൊത്ത അക്ഷരങ്ങളെന്ന് പിന്നീട് കിട്ടിയ പ്രശംസകൾ മനസ്സ് നിറച്ചു. വൃത്തിയായി എഴുതിയില്ലെങ്കിൽ ചൂണ്ടു വിരൽ മണ്ണിൽ ഉരച്ചുള്ള ശിക്ഷണ രീതിയേയും ആശാൻ പള്ളിക്കൂടങ്ങളിൽ പഠിച്ചവർ മറന്നിട്ടുണ്ടാവില്ല. മണലിൽ നിന്ന് മൂന്ന് വിരലുകൾ കൂട്ടി കല്ലുപെൻസിൽ പിടിക്കാൻ പഠിച്ച് മണ്ണിൽ എഴുതി മനസ്സിൽ പതിഞ്ഞ അക്ഷരങ്ങളെ സ്ലേറ്റിലേക്കു പകർത്തുന്നതായിരുന്നു അടുത്ത പടി.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com