‘‘സുബ്രഹ്മണ്യന്റെ പ്രിയപ്പെട്ട വിദ്യാർഥികളെ, നിങ്ങൾ എവിടെയാണ്? ദയവായി നിങ്ങൾ അജ്ഞാതവാസം അവസാനിപ്പിച്ചു പുറത്തു വരൂ. ഇതു നിങ്ങളുടെ അധ്യാപകന് വേണ്ടിയാണ്. അദ്ദേഹത്തിന്റെ ദൗത്യം അപൂർണമാകാതിരിക്കാൻ വേണ്ടിയാണ്.’’ ഇത് ഒരു അധ്യാപകന്റെ സഹോദരന്റെ അപേക്ഷയാണ്. സുബ്രഹ്മണ്യൻ എന്ന അധ്യാപകന്റെ സഹോദരനാണ് അദ്ദേഹം. 34 വയസ്സിൽ മരിച്ച തന്റെ സഹോദരന് വേണ്ടിയുള്ള ജ്യേഷ്ഠന്റെ അന്വേഷണം ഇവിടെ തുടങ്ങുന്നു. തന്റെ വിദ്യാർഥികളുടെ ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയ സുബ്രഹ്മണ്യന് പക്ഷേ കൂടപ്പിറപ്പിന്റെ ഈ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിഞ്ഞില്ലേ.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com