ബാറ്റിങ്ങിൽ വിരാട് കോലിയും ബോളിങ്ങിൽ രവീന്ദ്ര ജഡേജയും തിളങ്ങി; ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ എട്ടാം വിജയം; കരുത്തരായ ദക്ഷിണാഫ്രിക്കയെ തകർത്തത് 243 റൺസിന്
ജൻമദിനത്തിൽ സ്വന്തമാക്കിയ 49–ാം സെഞ്ചറിയിലൂടെ കളിയിലെ താരമായി മാറിയ വിരാട് കോലി, രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം സെഞ്ചറി നേടുന്ന താരമെന്ന സച്ചിൻ തെൻഡുൽക്കറിന്റെ റെക്കോർഡിനൊപ്പം
ബോളിങ്ങിൽ 9 ഓവറിൽ 33 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റുകൾ; ബാറ്റിങ്ങിൽ 15 ബോളുകളിൽ നിന്ന് 29 റൺസ്. ഇന്ത്യൻ വിജയത്തിന്റെ അടിത്തറയായി രവീന്ദ്ര ജഡേജയുടെ ഓൾറൗണ്ട് മികവ്
മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായർ എഴുതുന്ന കോളം ‘വിക്കറ്റ് ടു വിക്കറ്റ്’ തുടരുന്നു...
Mail This Article
×
ആരാണ് മികച്ചത്? സച്ചിനോ കോലിയോ? ക്രിക്കറ്റ് പണ്ഡിതരും പ്രേമികളും തുടർച്ചയായി ഇതു ചോദിക്കുന്നുണ്ട്. വിരാട് ഒരു മഹാനായ കളിക്കാരനാണ്, സച്ചിൻ ഇതിഹാസവും. ഒരു പക്ഷേ നൽകാൻ
സാധിക്കുന്ന യുക്തിഭദ്രമായ മറുപടി ഇതായിരിക്കും. മഹാനായ കളിക്കാരൻ എന്ന ലേബലിനും അതീതമായി ഇതിഹാസ താരമായി വിരാട് കോലിയെയും ക്രിക്കറ്റ് ലോകം വാഴ്ത്തും എന്നതിന്റെ സൂചനകളാണ് ഈഡൻഗാർഡൻസ് നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.