ഷമി എന്ന ഹീറോ, വിരാട് എന്ന താരം, ശ്രേയസ് എന്ന ഉദയം, രോഹിത് എന്ന ക്യാപ്റ്റൻ; കപ്പിൽ മുത്തമിടാൻ ഇനി ഒരു കളിയുടെ ദൂരം!

Mail This Article
×
മുഹമ്മദ് ഷമിയുടെ കയ്യിൽ നിന്നു പാഞ്ഞ തീയുണ്ടകൾക്കുള്ളിൽ ഇന്ത്യയുടെ ഹൃദയമിടിപ്പ് ഉണ്ടായിരുന്നു. ഇന്ത്യയുടെ ക്രിക്കറ്റ് ജനതയെ തന്റെ കൈകളിലേക്ക് ആവാഹിച്ചാണ് കീവികളുടെ നെഞ്ച് ഷമി തകർത്തത്. മുംബൈ വാങ്കഡെ സ്റ്റേഡിയം അതോടെ ത്രസിച്ചു. കപ്പിലേക്ക് ഇനി ഒരേ ഒരു വിജയത്തിന്റെ ദൂരം മാത്രം. ഞായറാഴ്ച വരെ അതിനായുള്ള ആകാംക്ഷാഭരിതമായ കാത്തിരിപ്പ്. ഫൈനലിൽ എതിരാളി ഓസ്ട്രേലിയയോ ദക്ഷിണാഫ്രിക്കയോ? അത് ഇന്നറിയാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.