കോവിഡ്‌കാലം ഒരു അനുഗ്രഹമായി കൊണ്ടു നടന്ന്, കണക്കില്ലാതെ വാങ്ങിക്കൂട്ടിയ 1000 കോടി രൂപയുടെ മെഡിക്കൽ ഉൽപന്നങ്ങൾ. അതിലെ ദുരൂഹമായ ഇടപാടുകളിലേക്ക് നീളുന്ന മൂന്നു തലങ്ങളിൽനിന്നുള്ള അന്വേഷണം. പലഭാഗങ്ങളിൽനിന്നുയരുന്ന രാഷ്ട്രീയ ആരോപണങ്ങൾ. ഇതിനിടയിൽ, വാങ്ങിക്കൂട്ടിയ ഉൽപ്പന്നങ്ങളിൽ പലതും കൂട്ടിയിട്ടിരിക്കുന്ന രണ്ടു ഗോഡൗണുകളിൽ ഒരാഴ്ചയ്ക്കിടെ തീപിടിത്തം. ചില ഉദ്യോഗസ്ഥരുടെ അദൃശ്യ സാന്നിധ്യം... കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കൊല്ലം, തിരുവനന്തപുരം സംഭരണ കേന്ദ്രങ്ങളിൽ ഉണ്ടായ തീപിടിത്തവും തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഫയർമാൻ രഞ്ജിത്തിന്റെ മരണവും കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്കു മേൽ ഉയർത്തുന്നത് ഒട്ടേറെ ചോദ്യങ്ങളാണ്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com