Premium

അടിയന്തരാവസ്ഥയിൽ തുടക്കം, അപകട ട്രാക്കിൽ ഓട്ടം; ആനകളെ ഇടിച്ചിട്ട കൊറമാണ്ഡൽ ‘തീ’വണ്ടി

HIGHLIGHTS
  • 46 വർഷങ്ങളായി കൊറമാണ്ഡൽ എക്സ്പ്രസ് സർവീസ് ആരംഭിച്ചിട്ട്
  • 130 കി. മീ വേഗത്തിൽ നാലു സംസ്ഥാനങ്ങളിലൂടെ 1662 കി. മീ യാത്ര
  • മുമ്പും അപകടങ്ങൾ, കാരണങ്ങൾ പലതും ഇന്നും അജ്‌‍ഞാതം
Odisha Train Accident (Photo by DIBYANGSHU SARKAR / AFP)
അപകടസ്ഥലത്ത് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നവർ. (Photo by DIBYANGSHU SARKAR / AFP)
SHARE

ചെന്നൈക്കാരുടെ സ്വന്തം വണ്ടിയെന്നാണ് കൊറമാണ്ഡൽ എക്സ്പ്രസ് അറിയപ്പെടുന്നത്. എന്നാൽ കേരളീയർക്കും ഈ ട്രെയിൻ വളരെ പ്രധാനപ്പെട്ടതായി മാറി. കേരളത്തെ കൊൽക്കത്തയുമായി കൊറമാണ്ഡൽ ബന്ധിപ്പിച്ചു – കേരളത്തേയും ബംഗാളിനേയും. ഇതിന് രാഷ്ട്രീയമായും പ്രാധാന്യം ലഭിച്ചു. പഴയ മദ്രാസ് മെയിലിൽ ചെന്നൈയിലെത്തി അവിടെ നിന്ന് കൊറമാണ്ഡലിൽ കൊൽക്കത്തയിലേക്ക് പോകുന്നതായിരുന്നു മലയാളികളുടെ ശീലം. മദ്രാസ് മെയിലിന്റെ കണക്‌ഷൻ ട്രെയിനായി കൊറമണ്ഡൽ മാറി. കൊച്ചിയിൽ നിന്ന് ഹൗറയ്ക്ക് ഒറ്റ ടിക്കറ്റിൽ യാത്ര ചെയ്യാനും സൗകര്യമുണ്ടായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS PLUS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS