‘80 കിലോ കലക്കനായി ഇറക്കിത്തന്നില്ലേ’! കസ്റ്റംസ് കവചത്തിൽ കാരിയർ; സ്വർണ്ണക്കടത്തിൽ എല്ലാം ‘സെറ്റിങ്ങാണ്’
Mail This Article
×
സ്വർണ്ണക്കടത്തു സംഘാംഗത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥർ മൊബൈൽ ഫോണിൽ വോയ്സ് ക്ലിപ്പ് അയച്ചതെന്തിന്? കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണ്ണക്കടത്തുകാരെ പറ്റിച്ചോ? കഴിഞ്ഞ ആറിന് തിരുവനന്തപുരം വിമാനത്താവളത്തിൽ നടന്ന കാര്യങ്ങൾ കേട്ടാൽ ആരുടെ മനസിലും ഉയരുന്നതാണ് ഈ ചോദ്യങ്ങൾ. കടുവയെ കിടുവ പിടിച്ചുവെന്ന കഥ പോലെയായി സ്വർണ്ണക്കടത്തിന്റെ പിന്നാമ്പുറത്തു നടക്കുന്ന കാര്യങ്ങൾ. തങ്ങൾ ‘സെറ്റിങ്ങിലാണ്’ വന്നതെന്നു തുറന്നു പറയാൻ ഈ ‘കാരിയർമാർ’ക്ക് മടിയില്ല. അതെ, സ്വർണ്ണക്കടത്ത് അങ്ങനെയാണ്. കടത്തു സംഘങ്ങൾ അത്ര ശക്തവും ദുരൂഹവും. കോഴിക്കോട് വിമാനത്താവളത്തിലെ പഴയ ‘എഫ്എം’ നിയന്ത്രിത മാഫിയയിൽ നിന്ന്, പുതിയ സെറ്റിങ് മാഫിയയിലേക്കുള്ള വിമാനത്താവളങ്ങളിലെ അധോലോകങ്ങളിലേക്കുള്ള വളർച്ചയുടെ കഥ വായിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.