യൂറോപ്പിലെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായ കഖോവ്ക അണക്കെട്ടിന്റെ അപ്രതീക്ഷിതമായ തകർച്ച റഷ്യയ്ക്കും യുക്രെയ്നും സമ്മാനിക്കുന്നത് അസമാധാനത്തിന്റെ രാപ്പകലുകളാണ്. ജൂൺ ഏഴിനായിരുന്നു അണക്കെട്ടിന്റെ തകർച്ച. ഇരുകൂട്ടരും പരസ്പരം പഴിചാരുമ്പോഴും യുക്രെയ്ൻ - റഷ്യ യുദ്ധത്തിലെ വഴിത്തിരിവുകളിലൊന്നായി മാറുകയാണ് കഖോവ്ക ഡാമിന്റെ തകർച്ച. വാഗ്നർ‌ ഗ്രൂപ്പ് എന്ന കൂലിപ്പട്ടാള സംഘം റഷ്യയിൽ ഉയർത്തിയ അട്ടിമറി ഭീഷണിയേക്കാൾ റഷ്യ–യുക്രെയ്ൻ യുദ്ധത്തെ നിർ‌ണയിച്ചേക്കാവുന്ന പ്രധാന വിഷയങ്ങളിലൊന്നു കൂടിയാണ് കഖോവ്ക ഡാം തകർ‌ച്ച.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com