നാലു പതിറ്റാണ്ടിനു ശേഷം രാജ്യതലസ്ഥാനം പ്രളയത്തിൽ മുങ്ങി. ഒപ്പം കെടുകാര്യസ്ഥതയുടെ മഹാപ്രളയത്തിലും. തലസ്ഥാന നഗരം വെള്ളത്തിൽ മുങ്ങി, ജനജീവിതം ആകെ ദുരിതത്തിലാകുമ്പോൾ രാജ്യത്തിന്റെ പല ഭാഗത്തും ആശങ്കയുടെ മഴയുണ്ട്. ഭരണ സിരാകേന്ദ്രത്തിൽ ഇതാണ് സ്ഥിതിയെങ്കിൽ മറ്റുള്ള സ്ഥലങ്ങളുടെ കാര്യം എങ്ങനെയാകും? യമുനയുടെ തീരം കവിഞ്ഞൊഴുകിയ മഴവെള്ളം സുപ്രീം കോടതിയുടെ സമീപത്തു വരെയെത്തി. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഴയാണ് പ്രളയത്തിനു കാരണമെന്നു വിദഗ്ധർ നിരീക്ഷിക്കുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com