Premium

ജാനകിക്കാട് 5 വർഷം ആ രഹസ്യം ഒളിപ്പിച്ചുവച്ചു; യാത്ര പറയാതെ ഹാരിസ് മടങ്ങി; തോട്ടത്തിൽ പോയ മുഹമ്മദിന് പനി

HIGHLIGHTS
  • ജാനകിക്കാട്, കുറ്റ്യാടിപ്പുഴയുടെ തീരത്ത് ഹരിതാഭമായ മേഖല. ഈ ജാനകിക്കാടിന്റെ ഇരുവശത്തുമാണ് സൂപ്പിക്കടയും കള്ളാടും. നിപ്പയും ഈ പ്രദേശങ്ങളും തമ്മിലുണ്ട് ബന്ധം.
nipha-clt-hospital
കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ തയാറാക്കിയിരിക്കുന്ന നിപ്പ ഐസലേഷൻ വാർഡ്. (ചിത്രം: മനോരമ)
SHARE

കോവിഡ് കാലത്ത് ഗൾഫിൽ മരിച്ച പ്രവാസിയുടെ കഥ പറഞ്ഞ സിനിമയാണ് ‘കഠിന കഠോരമീ അണ്ഡകടാഹം’. നാട്ടിലേക്കു വരാനിരിക്കുന്നതിന്റെ തലേന്ന് കോവിഡ് ബാധിച്ചു മരിച്ച പ്രവാസിയുടെ മൃതദേഹം ഒരുപാട് പരിശ്രമങ്ങൾക്കൊടുവിൽ നാട്ടിലെത്തിച്ചെങ്കിലും വീട്ടിലേക്കെടുക്കാനാകാതെ കബറടക്കുന്നതായിരുന്നു കഥ. സിനിമയിലെ കഥാപാത്രത്തിന് കബറിലേക്ക് എടുക്കുന്നതിന് തൊട്ടുമുൻപായി മകന്റെയും ഭാര്യയുടെയും അന്ത്യയാത്രാമൊഴി സ്വീകരിക്കാൻ അവസരം ലഭിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS PLUS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS