5 വയസ്സുള്ള മകളെ പതിവുപോലെ അന്നും അമ്മയാണ് സ്കൂളിൽ കൊണ്ടുവിട്ടത്. കുറച്ച് സമയം കഴിഞ്ഞ് ഒരു സ്ത്രീ സ്കൂളിലെത്തി. സന്ദർശക റജിസ്റ്ററിൽ പേരെഴുതി കെട്ടിടത്തിന് അകത്തേക്ക് കയറിയ അവർ ഉദ്യോഗസ്ഥർക്ക് നേരെ കുട്ടിയുടെ പേരേഴുതിയ പേപ്പർ നീട്ടിയശേഷം പ്രഭാത ഭക്ഷണം നൽകാനായി കുട്ടിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. നിമിഷനേരത്തിനകം വിദ്യാർഥിനി യുവതിയുടെ അടുത്തെത്തി. അവരോടുള്ള കുട്ടിയുടെ പരിചിത ഭാവത്തിലുള്ള പെരുമാറ്റത്തിൽ സംശയം തോന്നാതിരുന്ന സ്കൂൾ അധികൃതർ പിന്നെ ഇക്കാര്യത്തെ കുറിച്ച് ചിന്തിച്ചത് മണിക്കൂറുകൾക്ക് ശേഷം കുട്ടിയെ കാണാനില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com