രാജ്യത്തിന്റെ എല്ലാ ദിക്കിലുമുള്ള വൈവിധ്യങ്ങളിൽ നിന്നും ഓരോ തുള്ളി ഒഴുകിയെത്തി ജനുവരി 26ന് കർത്തവ്യപഥിലൂടെ ഒരു കടലായൊഴുകും. 75–ാം റിപ്പബ്ലിക് ദിന ആഘോഷത്തിനുള്ള തയാറെടുപ്പുകൾ അവസാന ഘട്ടത്തിലാണ്. പരേഡിന്റെ ഫുൾ ഡ്രസ് റിഹേഴ്സൽ ചൊവ്വാഴ്ച കഴിഞ്ഞു. സംസ്കാരിക വൈവിധ്യവും സൈനിക കരുത്തും ദൃശ്യമാകുന്ന പരേഡിൽ ഇത്തവണ രാജ്യത്തിന്റെ നാരിശക്തിയാണു പ്രതിഫലിക്കുന്നത്. വിവിധ സേനാ വിഭാഗങ്ങളുടെ ഉൾപ്പെടെ പരേഡിൽ പങ്കെടുക്കുന്നവരിൽ 80 ശതമാനവും വനിതകളാണ്. വിവിധ സൈനിക, അർധ സൈനിക വിഭാഗങ്ങളുടെ പരേഡ് നയിക്കുന്നതും വനിത ഓഫിസർമാരാണ്. നായികാ നിരയിൽ ഒട്ടേറെ മലയാളി വനിതകളും ഉണ്ടെന്നതാണ് ഇത്തവണ കേരളത്തിന്റെ അഭിമാനം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com