മനോരമ ഓൺലൈൻ പ്രീമിയത്തിൽ കഴിഞ്ഞ ഒരാഴ്ച പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത് പൂക്കോട് ക്യാംപസിലെ ദാരുണ സംഭവവുമായി ബന്ധപ്പെട്ട വാർത്തകളാണ്. മലയാളികളുടെ മനസ്സിൽ ആഴത്തിൽ മുറിവേൽപ്പിച്ച സിഥാർഥന്റെ മരണം. സിഥാർഥൻ അവശേഷിപ്പിച്ച ചോദ്യങ്ങൾക്ക് ഉത്തരം തേടി മനോരമ ഓൺലൈൻ പ്രീമിയം പ്രതിനിധികൾ പൂക്കോട് ക്യാംപസിലും സിഥാർഥന്റെ അച്ഛന്റെ അരികിലും ചെന്നു. പൂക്കോട് ക്യാംപസിൽ കണ്ട കാഴ്ചകളും ചിത്രങ്ങളും ഞെട്ടിപ്പിക്കുന്നതായിരുന്നു. മകൻ നഷ്ടപ്പെട്ട വേദനയോടെ സിഥാർഥന്റെ അച്ഛൻ പറഞ്ഞ വാക്കുകൾ ഹൃദയത്തിൽ തൊടുന്നതും. ഈ രണ്ടു വാർത്തകളും വായിച്ച വായനക്കാരിൽ ഒട്ടേറെപ്പേർ തങ്ങളുടെ ആശങ്കകളും ദുഃഖവും രോഷവും അഭിപ്രായമായി രേഖപ്പെടുത്തി.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com