ജ്യേഷ്ഠനും അനിയന്മാരും അവരുടെ മക്കളുമായി വലിയ കുടുംബമാണെങ്കിലും അനന്തരവൻ അഭിഷേക് ബാനർജി ഒഴികെ ഒരാളെയും രാഷ്ട്രീയത്തിന്റെ പ്രധാന വേദിയിലേക്ക് അടുപ്പിച്ചിട്ടില്ല ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ജനനിബിഡമായ ഹൗറ ലോക്സഭാ മണ്ഡലത്തിൽ ഇന്നു വോട്ടെടുപ്പു നടക്കുമ്പോൾ മമതയുടെ കുടുംബത്തിലെ അസ്വാരസ്യങ്ങളും മണ്ഡലത്തിലെ ചർച്ചയാണ്. മമതയുടെ അനിയൻ സ്വപൻ ബാനർജി ഇവിടെ വിമത സ്ഥാനാർഥിയാകാൻ ഒരുങ്ങിയതാണ്. മമത തള്ളിപ്പറഞ്ഞതോടെ സ്വപൻ മാളത്തിലൊളിച്ചെങ്കിലും വിഭാഗീയപ്രവർത്തനങ്ങൾ വ്യാപകമാണ്. അദ്ദേഹത്തെ സ്ഥാനാർഥിയാക്കാൻ ബിജെപി ശ്രമിച്ചെങ്കിലും നടന്നില്ല.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com