സിപിഎമ്മിന്റെ മാധ്യമ മുഖം ആയിരുന്ന ജോൺ ബ്രിട്ടാസ് ഇന്ന് പാർലമെന്റിലെ ഇടതുപക്ഷത്തിന്റെ മുഖങ്ങളിൽ ഒന്നാണ്. കൈരളി ടിവിയുടെ ഈ സാരഥി രാജ്യസഭയിലെ തന്റെ ചുരുങ്ങിയ കാലയളവിൽ ശ്രദ്ധ പിടിച്ചു പറ്റി. മികച്ച പാർലമെന്റംഗത്തിനുള്ള സൻസദ് രത്ന പുരസ്കാരം നേടി. ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തെക്കുറിച്ചു നടത്തിയ വിവാദ പരാമർശത്തെ വിമർശിച്ച് ലേഖനം എഴുതിയതിനെതിരെ ബിജെപി നൽകിയ പരാതിയുടെ പേരിൽ ഉപരാഷ്ട്രപതി ബ്രിട്ടാസിനോടു വിശദീകരണം ചോദിച്ച പശ്ചാത്തലത്തിൽ കൂടിയാണ് ഈ അഭിമുഖം. മാധ്യമപ്രവർത്തകരും രാഷ്ട്രീയ നേതൃത്വവും തമ്മിലെ ബന്ധത്തെക്കുറിച്ച് വിവാദം ഉയർത്തുന്ന ചില പരാമർശങ്ങൾ ബ്രിട്ടാസ് ഇതിൽ പ്രകടിപ്പിക്കുന്നു. പിണറായി വിജയനുമായുള്ള ബന്ധത്തെക്കുറിച്ച് ഉള്ളു തുറക്കുന്നു. ഫാരിസ് അബുബക്കറുമായി നടത്തിയ വിവാദ അഭിമുഖം സംബന്ധിച്ച ന്യായീകരണവും ഈ അഭിമുഖത്തിൽ വായിക്കാം. സിഐഎ ചാരൻ എന്നു വരെ ചിലർ ആക്ഷേപിക്കുന്നതിനോടും അദ്ദേഹം പ്രതികരിക്കുന്നു. മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ സംസാരിക്കുകയാണ് ജോൺ ബ്രിട്ടാസ് എംപി...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com