ഫോർട്ട് കൊച്ചി ബീച്ച്. സായാഹ്നം. തിരകളുടെ ഇരമ്പം. തീരത്തു യുവാക്കളുടെ സംഘം. യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിന്റെ ആ വേദിയിൽ തിരകളേക്കാൾ ഇരമ്പുന്ന ഹൃദയത്തോടെ എ.ജി. പേരറിവാളൻ (51) ഇരുന്നു; ഒപ്പം, അമ്മ അർപുതം അമ്മാളും. ‘വൈകിയ നീതി, നീതി നിഷേധം’ എന്ന വിഷയത്തെക്കുറിച്ചായിരുന്നു ആ അമ്മയും മകനും പറഞ്ഞത്; അല്ല, ഹൃദയം തുറന്നു വച്ചത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com