Premium

മുന്നിൽ മരണം മൂന്നു വട്ടം; ഒടുവിൽ എസ്‌പി പറഞ്ഞു: എനിക്കു തെറ്റുപറ്റി; പേരറിവാളനും അമ്മയ്ക്കും നഷ്ടം 31 അമൂല്യ വർഷം

HIGHLIGHTS
  • ‘‘നിയമവിരുദ്ധമായി കസ്റ്റഡിയിൽ പോകേണ്ടി വന്നില്ലായിരുന്നുവെങ്കിൽ ഞാൻ 1991 ൽതന്നെ മോചിതനാകുമായിരുന്നു. പക്ഷേ, നിയമ വശങ്ങളൊന്നും അറിയാത്തതിനാൽ കടുത്ത അനീതിയാണു നേരിടേണ്ടി വന്നത്...’’ രാജീവ് ഗാന്ധി വധക്കേസിൽ മോചിപ്പിക്കപ്പെട്ട പേരറിവാളനും അമ്മ അർപുതം അമ്മാളും പറയുന്നു, മൂന്നു പതിറ്റാണ്ടു നേരിട്ട അനീതിയുടെ, നടത്തിയ പോരാട്ടത്തിന്റെ കഥ ..
Perarivalan Mother Arputham Ammal
പേരറിവാളനും അമ്മ അർപ്പുതം അമ്മാളും. ചിത്രം: മനോരമ
SHARE

ഫോർട്ട് കൊച്ചി ബീച്ച്. സായാഹ്നം. തിരകളുടെ ഇരമ്പം. തീരത്തു യുവാക്കളുടെ സംഘം. യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിന്റെ ആ വേദിയിൽ തിരകളേക്കാൾ ഇരമ്പുന്ന ഹൃദയത്തോടെ എ.ജി. പേരറിവാളൻ (51) ഇരുന്നു; ഒപ്പം, അമ്മ അർപുതം അമ്മാളും. ‘വൈകിയ നീതി, നീതി നിഷേധം’ എന്ന വിഷയത്തെക്കുറിച്ചായിരുന്നു ആ അമ്മയും മകനും പറഞ്ഞത്; അല്ല, ഹൃദയം തുറന്നു വച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS