കോൺഗ്രസിലെ എ–ഐ വിഭാഗങ്ങൾ കൈകോർക്കുകയും പുതിയ നേതൃത്വത്തിനെതിരെ രംഗത്തു വരുകയും ചെയ്യുന്ന സാഹചര്യത്തിൽ എല്ലാ വിഭാഗങ്ങളോടും സഹവർത്തിത്വം പുലർത്തിയിട്ടുള്ള, അല്ലെങ്കിൽ പുലർത്തി വരുന്ന ഒരു നേതാവിന് എന്താകും പറയാനുള്ളത്? ‘ക്രോസ് ഫയറി’ൽ ചെറിയാൻ ഫിലിപ്പിനു പറയാനുള്ളതു മറ്റൊന്നല്ല. മറുവശത്തു മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ അദ്ദേഹത്തിന്റെ ഓഫിസിനോടു ചേർന്നു തന്നെ പ്രവർത്തിച്ചിട്ടുള്ളയാൾ എന്ന നിലയിലും ചെറിയാനു ചിലതെല്ലാം പറയാനുണ്ടാകും. രാഷ്ട്രീയ രഹസ്യങ്ങളുടെ കലവറ സൂക്ഷിപ്പുകാരനായ ചെറിയാൻ ഫിലിപ്പിന് അതെല്ലാം തുറന്നു പറയുക എളുപ്പമല്ല. ‘ക്രോസ് ഫയറി’ൽ മലയാള മനോരമ സീനിയർ‌ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരുമായി ചെറിയാൻ ഫിലിപ്പ് സംസാരിക്കുന്നു

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com