പണ്ടുകാലത്ത് കേരളത്തിലെ ഉൾനാടൻ പ്രദേശങ്ങളിൽ ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും കൊണ്ടെത്തിക്കാൻ ആയിരുന്നു കെട്ടുവള്ളങ്ങൾ ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇന്ന് ആ വള്ളങ്ങൾ ഉൾപ്പെടെയുള്ള ജലയാനങ്ങൾ ‍കേരളത്തിന്റെ ടൂറിസം രംഗത്തെ ഒഴിവാക്കാനാവാത്ത ഘടകമായി മാറിയെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ലക്ഷക്കണക്കിനു രൂപ മുതൽമുടക്കുള്ള വള്ളങ്ങളും ബോട്ടുകളും നല്ലരീതിയിൽ പരിപാലിച്ച് കൊണ്ടുപോകുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കേരളത്തിൽ ബോട്ടുദുരന്തങ്ങൾ തുടർക്കഥയാകുമ്പോൾ, ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവർക്ക് എന്തായിരിക്കും പറയാനുള്ളത്? ഈ രംഗത്തുനിന്നുള്ള സാമ്പത്തികനേട്ടം എന്തായിരിക്കും?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com