ആ ‘വിലാപയാത്രാമൊഴികളോടെയാണ്’ ഈ നേതാക്കളെ ജനങ്ങൾ എത്രത്തോളം സ്നേഹിച്ചിരുന്നുവെന്ന് സമൂഹം തിരിച്ചറിഞ്ഞത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നീണ്ട സ്നേഹച്ചങ്ങല തീർത്ത് 19 വർഷം മുൻപ് ഇ.കെ. നായനാരെ കേരളം യാത്രയാക്കി. 2010 ൽ ലീഡർ കെ. കരുണാകരനു വിട പറയാൻ അതേ കേരളക്കര തിരുവനന്തപുരം മുതൽ തൃശൂർ വരെ അണി നിരന്നു. ജനങ്ങളുടെ സങ്കടക്കടലിലൂടെ ജനനായകൻ ഉമ്മൻ ചാണ്ടിയും യാത്രയായി. ഈ മൂവരുടെയും മടക്കയാത്ര എന്തുകൊണ്ടാണ് കേരളത്തെ കരയിക്കുന്നത്? മൂവരും മുഖ്യമന്ത്രിമാരായിരുന്നു. മൂവരും ജനങ്ങൾക്കു വേണ്ടി ജീവിച്ചവരും. ഇവരുടെ വേർപാട്, തങ്ങൾക്കിനി ആരുമില്ലെന്നു തോന്നൽ ജനങ്ങൾക്കു നൽകിയോ? മൂന്നു ജനനായകരുടെ ജനകീയ യാത്രാമൊഴിക്ക് സാക്ഷ്യം വഹിച്ച മാധ്യമ പ്രവർത്തകന്റെ ഓർമക്കുറിപ്പ്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com