Premium

ഇനി ‘കട്ട ഇറക്കുംപോലെ മുട്ട ഇറക്കില്ല’, മുണ്ടിനു പകരം പാന്റ്സും; ‌ചുവടുമാറ്റാൻ ചുമട്ടുതൊഴിലാളികൾ‌

HIGHLIGHTS
  • ചുമട്ടുതൊഴിലാളി മേഖലയിൽ അടിമുടി മാറ്റങ്ങൾ വരുത്താൻ കച്ചകെട്ടി സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലേബർ ആൻഡ് എംപ്ലോയ്മെന്റും
headload-workers-in-new-unifrom
പുതിയ യൂണിഫോം അണിഞ്ഞു നിൽക്കുന്ന ചുമട്ടുതൊഴിലാളികൾ (ചിത്രം: ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ്)
SHARE

ഒറ്റനിറത്തിലുള്ള ഷർട്ട്, മടക്കിക്കുത്തിയ മുണ്ട്, തലയിലൊരു ചുറ്റിക്കെട്ട് – ചുമട്ടുതൊഴിലാളി എന്നു കേൾക്കുമ്പോൾ ശരാശരി മലയാളിയുടെ മനസ്സിൽ വരുന്ന ചിത്രം ഇതായിരിക്കും. നോക്കുകൂലി മുതൽ ‘കൈകാര്യംചെയ്യൽ’ വരെയുള്ള സീനുകൾ ഓരോന്നായി മനസ്സിൽ നിറയുകയും ചെയ്യും. ഈ രൂപവും ഭാവവും പഴങ്കഥയാകാൻ അധികകാലം വേണ്ടിവരില്ലെന്ന് ഉറപ്പാക്കുകയാണ് തൊഴിൽവകുപ്പിനു കീഴിലെ രണ്ടു സ്ഥാപനങ്ങൾ. സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ആണ് അതിൽ ആദ്യത്തേത്. സ്വയംഭരണ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലേബർ ആൻഡ് എംപ്ലോയ്മെന്റ് (കിലെ) ആണ് മറ്റൊന്ന്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS