ഏതാനും ദിവസങ്ങൾക്കകം ഇന്ത്യയ്ക്ക് 76 വയസ്സാവുകയാണ്. ഒരു ‘സ്വതന്ത്രപരമാധികാര രാഷ്ട്ര’മായിട്ടുള്ള ഇന്ത്യയുടെ ജനനം ചരിത്രത്തിലെ അപൂർവതയായിരുന്നു. വിഭജനത്തിന്റെയും വർഗീയകലാപങ്ങളുടെയും പലായനത്തിന്റെയും ആഴമേറിയ മുറിവുകളും നീറ്റലും പേറി നടക്കുന്ന ദശലക്ഷക്കണക്കിനു ജനങ്ങളായിരുന്നു യഥാർഥത്തിൽ, 1947ലെ ഇന്ത്യയുടെ ആത്മാവ്. അങ്ങനെയൊരു അനിശ്ചിതത്വത്തിൽനിന്നു സ്വാതന്ത്ര്യത്തിന്റെയും സാർവത്രിക വോട്ടവകാശത്തിന്റെയും ഭരണഘടനയുടെയും നീതിയുടെയും വിശാലമായ ലോകത്തേക്ക് ഇന്ത്യയെ കൈപിടിച്ചു നടത്തുമ്പോൾ നമ്മുടെ ദേശീയ നേതാക്കളുടെ കയ്യിൽ ഒരേയൊരു മൂലധനം മാത്രമാണുണ്ടായിരുന്നത്: ജാതിമതഭാഷാഭേദമന്യേ എല്ലാ ഇന്ത്യക്കാരിലുമുള്ള അപാരമായ വിശ്വാസം!

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com