Premium
Desheeyam

വിമോചനമല്ലിത്, വിവേചനം

HIGHLIGHTS
  • രാജ്യം സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ദലിതരോടുള്ള വിവേചനത്തിൽ കാര്യമായ മാറ്റമില്ല. ഇതിന് അടിവരയിടുന്ന സംഭവങ്ങളാണ് രാജ്യത്ത് പലഭാഗത്തുനിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സ്വാതന്ത്ര്യം ദലിതരുടേതുകൂടിയാകുന്ന ദിനം എന്നാണിനി പുലരുക?
dalit-lives
SHARE

സ്വാതന്ത്ര്യത്തിന്റെ 76ാം വാർഷികദിനത്തിൽ ഒരു ശതാബ്ദിയുടെ കാര്യം പറഞ്ഞു തുടങ്ങാം. 100 വർഷംമുൻപ് 1923 ഓഗസ്റ്റിൽ ബോംബെ ലെജിസ്‌ലേറ്റിവ് കൗൺസിൽ പാസാക്കിയ ഒരു പ്രമേയത്തിന്റെ ശതാബ്ദി. സർക്കാർ സ്കൂളുകൾ, പൊതു കിണറുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങൾ, പൊതു പണം ഉപയോഗിച്ചു നിർമ്മിച്ച ധർമ്മശാലകൾ, കോടതികൾ, ഡിസ്പെൻസറികൾ തുടങ്ങിയവ ജാതി പരിഗണനയില്ലാതെ, എല്ലാവർക്കും കയറാവുന്ന ഇടങ്ങളാകണമെന്നാണ് സാമൂഹിക പരിഷ്കർത്താവ് സീതാറാം കേശവ് ബോലെ കൊണ്ടുവന്ന ആ പ്രമേയത്തിൽ പറഞ്ഞത്. ദലിതരെ എവിടെയും വിലക്കരുതെന്നു ചുരുക്കം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS