കേരളത്തിലെ ജനതാദൾ (എസ്) ഒരിക്കൽക്കൂടി വെട്ടിലായി. ഒരു ദേശീയ പാർട്ടി എന്ന് സങ്കൽപ്പിക്കപ്പെടുന്ന ജനതാദൾ (എസ്)ന്റെ ദേശീയ നേതൃത്വം ബിജെപിക്കൊപ്പം ചേരാൻ ഒരിക്കൽക്കൂടി തീരുമാനിച്ചതോടെ, ‘കടിച്ചതുമില്ല പിടിച്ചതുമില്ല’ എന്ന അവസ്ഥയിലാണ് കേരളത്തിലെ ജനതാദൾ (എസ്) നേതൃത്വവും പ്രവർത്തകരും. എന്നാൽ, ദേശീയ പ്ലീനത്തിനും ദേശീയ സമിതിയുടെ തീരുമാനത്തിനും വിരുദ്ധമായി, കർണാടകത്തിലെ മാത്രം നേതാക്കൾ സ്വീകരിച്ച നിലപാട് തങ്ങൾ അംഗീകരിക്കില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ് വ്യക്തമാക്കി. തങ്ങൾ എന്നും ഇടതുമുന്നണിയിലാണ്. അതിന് മാറ്റമുണ്ടാവില്ലെന്നും സാബു പറയുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com