വേണ്ടാ, ആ കളി വേണ്ടാ...’’ എന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് മട്ടന്നൂരിലെ വിവാദം വിടാതെ ഏറ്റുപിടിച്ച മാധ്യമപ്രവർത്തകരോടാണെന്നു ശുദ്ധാത്മാക്കൾക്കേ തോന്നൂ. പക്ഷേ, അതു സ്ഥലം എംഎൽഎയും മുൻ ആരോഗ്യമന്ത്രിയുമായ കെ.കെ.ശൈലജയ്ക്കു നേരെയുള്ള ‘ഒരു പ്രത്യേകതരം ഏക്‌ഷനാ’ണെന്നു പാർട്ടിക്കും പിണറായിക്കും ഒപ്പമുള്ളവർക്കു മുതൽ കുലംകുത്തികൾക്കു വരെ പറഞ്ഞുകൊടുക്കേണ്ട കാര്യമൊന്നുമില്ല. ടീച്ചർക്കു മാത്രമല്ല, ഭർത്താവും നാട്ടിൽ പാർട്ടിയുടെ ഒന്നാം നമ്പർ നേതാവുമായ കെ.ഭാസ്കരനും കാര്യങ്ങൾ കൂടുതൽ തെളിഞ്ഞിട്ടുണ്ടാവണം. കാഴ്ച ക്ലിയറാകാൻ മുപ്പതിനായിരത്തിന്റെ കണ്ണട എല്ലാവർക്കും എപ്പോഴും അത്യാവശ്യമല്ല.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com