ഓഹരികൾ മടക്കി വാങ്ങാനൊരുങ്ങി വിപ്രോ
Mail This Article
×
രാജ്യത്തെ മുന്‍നിര ഐടി സേവന ദാതാക്കളായ വിപ്രോ വീണ്ടും ഷെയര്‍ബൈബാക്ക് ഓഫറുമായി എത്തുന്നു. ഇത്തവണ 10,500 കോടിരൂപയുടെ ഓഹരികള്‍ മടക്കി വാങ്ങാനാണ് ലക്ഷ്യമിടുന്നത്. ഷെയര്‍ ബൈബാക്ക് ഓഫറിന് വിപ്രോ ഓഹരി ഉടമകളുടെ അനുമതി തേടി.
2 രൂപ മുഖവിലയുള്ള 32,30,76,923 ഫുളി പെയ്‌ഡ്-അപ് ഇക്വിറ്റി ഷെയറുകള്‍ മടക്കി വാങ്ങാനാണ് കമ്പനിയുടെ തീരുമാനം.കമ്പനിയുടെ മൊത്തം പെയ്‌ഡ്- അപ് ഇക്വിറ്റി ഷെയറുകളുടെ 5.35 ശതമാനത്തോളം വരുമിത്. പ്രതി ഓഹരി 325 രൂപയ്‌ക്കായിരിക്കും ഓഹരികള്‍ മടക്കി വാങ്ങുക.വിപ്രോയുടെ മൂന്നാമത്തെ ബൈബാക്ക് പ്രോഗ്രാമാണിത്. 2016ല്‍ 2,500 കോടിയുടെയും 2017 ഡിസംബറില്‍ 11,000 കോടി രൂപയുടെയും ഓഹരികള്‍ കമ്പനി മടക്കി വാങ്ങിയിരുന്നു.
2 രൂപ മുഖവിലയുള്ള 32,30,76,923 ഫുളി പെയ്‌ഡ്-അപ് ഇക്വിറ്റി ഷെയറുകള്‍ മടക്കി വാങ്ങാനാണ് കമ്പനിയുടെ തീരുമാനം.കമ്പനിയുടെ മൊത്തം പെയ്‌ഡ്- അപ് ഇക്വിറ്റി ഷെയറുകളുടെ 5.35 ശതമാനത്തോളം വരുമിത്. പ്രതി ഓഹരി 325 രൂപയ്‌ക്കായിരിക്കും ഓഹരികള്‍ മടക്കി വാങ്ങുക.വിപ്രോയുടെ മൂന്നാമത്തെ ബൈബാക്ക് പ്രോഗ്രാമാണിത്. 2016ല്‍ 2,500 കോടിയുടെയും 2017 ഡിസംബറില്‍ 11,000 കോടി രൂപയുടെയും ഓഹരികള്‍ കമ്പനി മടക്കി വാങ്ങിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.