ADVERTISEMENT

അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിന്റെ പതിനാറാം സീസണ് വർണാഭമായ തുടക്കം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ ബോളിവുഡ് താരങ്ങളായ രശ്മിക മന്ദാന, തമന്ന ഭാട്ടിയ എന്നിവരുടെ നൃത്തവും അരിജിത് സിങ്ങിന്റെ ഗാനവും അരങ്ങേറി.

പ്രത്യേകം തയാറാക്കിയ വാഹനങ്ങളിലാണ് ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്ന ചെന്നൈ സൂപ്പർ കിങ്സിന്റെയും ഗുജറാത്ത് ടൈറ്റൻസിന്റെയും ക്യാപ്റ്റൻമാർ വേദിയിലേക്കെത്തിയത്. ചെന്നൈ ക്യാപ്റ്റൻ എം.എസ്. ധോണിയുടെ വാഹനത്തിനു പിന്നാലെ പുലികളിയും വന്നു. ചെന്നൈ സൂപ്പർ കിങ്സിന്റെ ആരാധകരാണ് ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടിൽ അധികമെത്തിയതെന്ന കാര്യവും ശ്രദ്ധേയമായി.

ഐപിഎൽ ഉദ്ഘാടന വേദിയിൽ രശ്മിക മന്ദാന അവതരിപ്പിച്ച നൃത്തം. Photo: Punit PARANJPE / AFP
ഐപിഎൽ ഉദ്ഘാടന വേദിയിൽ രശ്മിക മന്ദാന അവതരിപ്പിച്ച നൃത്തം. Photo: Punit PARANJPE / AFP

നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് ഐപിഎൽ ട്രോഫി വേദിയിലേക്കെത്തിച്ചത്. ആദ്യ മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിങ്സിനെ ബാറ്റിങ്ങിനുവിട്ടു.

ഐപിഎൽ ഉദ്ഘാടന വേദിയിൽ തമന്ന അവതരിപ്പിച്ച നൃത്തം. Photo: Punit PARANJPE / AFP
ഐപിഎൽ ഉദ്ഘാടന വേദിയിൽ തമന്ന അവതരിപ്പിച്ച നൃത്തം. Photo: Punit PARANJPE / AFP
ഐപിഎൽ ഉദ്ഘാടന മത്സരം കാണാൻ സ്റ്റേഡിയത്തിലേക്കു പോകുന്ന ആരാധകർ. Photo: SAM PANTHAKY / AFP
ഐപിഎൽ ഉദ്ഘാടന മത്സരം കാണാൻ സ്റ്റേഡിയത്തിലേക്കു പോകുന്ന ആരാധകർ. Photo: SAM PANTHAKY / AFP
ഐപിഎൽ ഉദ്ഘാടന മത്സരം കാണാൻ സ്റ്റേഡിയത്തിലേക്കു പോകുന്ന ആരാധകർ. Photo: SAM PANTHAKY / AFP
ഐപിഎൽ ഉദ്ഘാടന മത്സരം കാണാൻ സ്റ്റേഡിയത്തിലേക്കു പോകുന്ന ആരാധകർ. Photo: SAM PANTHAKY / AFP
ഐപിഎൽ ഉദ്ഘാടന മത്സരം കാണാൻ സ്റ്റേഡിയത്തിലേക്കു പോകുന്ന ആരാധകർ. Photo: SAM PANTHAKY / AFP
ഐപിഎൽ ഉദ്ഘാടന മത്സരം കാണാൻ സ്റ്റേഡിയത്തിലേക്കു പോകുന്ന ആരാധകർ. Photo: SAM PANTHAKY / AFP
ഗുജറാത്ത് ക്യാപ്റ്റന്‍ ഹാർദിക് പാണ്ഡ്യ. Photo: Punit PARANJPE / AFP
ഗുജറാത്ത് ക്യാപ്റ്റന്‍ ഹാർദിക് പാണ്ഡ്യ. Photo: Punit PARANJPE / AFP
ചെന്നൈ സൂപ്പർ കിങ്സ് ആരാധകർ ഗാലറിയിൽ. Photo: Punit PARANJPE / AFP
ചെന്നൈ സൂപ്പർ കിങ്സ് ആരാധകർ ഗാലറിയിൽ. Photo: Punit PARANJPE / AFP

English Summary: IPL 2023 Opening Ceremony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com