അന്ന് ഇന്റർനെറ്റില്ല. സ്കൈപ് ഇല്ല. ഫെയ്സ്ബുക്ക് ഇല്ല. വിഡിയോ ഗെയിംസില്ല. പ്ലേ സ്റ്റേഷനില്ല. സ്കൂളിൽനിന്നു വീട്ടിൽ വന്നാൽ വൈകിട്ടു ഹോംവർക്ക് ചെയ്യും. അതുകഴിഞ്ഞാൽ പന്തുകളിക്കാൻ പോകും. വീട്ടിലൊരു പന്തുണ്ട്. കൊതി തീരുംവരെ കളിക്കും. എന്റെ പിതാവു പന്തു കളിക്കുമായിരുന്നു.
Premium
ബ്ലാസ്റ്റേഴ്‌സിന്റെ ഇവാനാശാൻ പറയുന്നു: 'റാഡമിറിനെപ്പോലൊരു കോച്ചാകാനാണ് ആഗ്രഹം'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.