ADVERTISEMENT

‘‘ആഫ്രിക്ക കണ്ട ഏറ്റവും ദുരന്തപൂർണമായ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാൻ അധികൃതർ 2 വർഷം പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല. പക്ഷേ, ഫുട്ബോൾ ഇതിഹാസം പെലെയുടെ വരവോടെ യുദ്ധത്തിനു 3 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിക്കാനായി’’– 2005ൽ ടൈം മാസികയിൽ അച്ചടിച്ചുവന്ന ലേഖനത്തിൽ യുദ്ധത്തിലെ പെലെയുടെ ഇടപെടലിനെക്കുറിച്ചു പറയുന്നത് ഇങ്ങനെ. എന്നാൽ തന്റെ ആത്മകഥയായ ‘പെലെ ദ് ഓട്ടോബയോഗ്രഫി’യിൽ സംഭവത്തെക്കുറിച്ചുള്ള പരാമർശം പെലെ ഒറ്റ വാക്യത്തിലൊതുക്കി– ‘ മത്സരം നടക്കുമ്പോൾ ബിയാഫ്ര വിഭാഗത്തിൽപ്പെട്ടവർ ഗ്രൗണ്ടിലേക്കു കടക്കില്ലെന്ന് അധികൃതർ ഉറപ്പുവരുത്തി.’

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com