രാജാവിനെ പോലെ പുള്ളിപ്പുലി; അപൂർവകാഴ്ചകളുമായി പറമ്പിക്കുളം വന്യജീവി സങ്കേതം
Mail This Article
×
ബ്രിട്ടീഷുകാരുടെ മഴു കൊണ്ടുള്ള വെട്ടേറ്റപ്പോൾ കൂറ്റൻ തേക്ക് മരത്തിൽ നിന്ന് ചിന്തിയത് ചുടു ചോരയായിരുന്നു. അന്നു മുതൽ ഗോത്രവിഭാഗങ്ങൾ ആ മരത്തിനെ ദൈവമായി കണ്ടു. അവർ അതിന് ദൈവം എന്നർഥം വരുന്ന ‘കന്നിമാര’ എന്നു പേരിട്ടു. അടുത്തുണ്ടായിരുന്ന ആറു തേക്ക് മരങ്ങളും ബ്രിട്ടീഷ് കാലത്ത് വെട്ടിമാറ്റിയെങ്കിലും ഈ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.