ഇന്ദിരാഗാന്ധിയുടെ ‘ചിപ്കോ ബഹുഗുണ’; സുന്ദർലാൽ എന്ന ഇന്ത്യൻ സ‘മര’ ചരിത്രം
Mail This Article
×
1992 ഏപ്രിലിൽ ഒരു വൈകുന്നേരം നാലരയോടെ പ്രധാനമന്ത്രി പി.വി.നരസിംഹ റാവുവിന്റെ ഓഫിസിലേക്ക് ജോർജ് ഫെർണാണ്ടസ് എംപി ചെന്നു. ഒരു അറുപത്തിയഞ്ചുകാരന്റെ ജീവിതം രക്ഷിക്കണമെന്നാണ് അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യർഥിച്ചത്. തെഹ്‌രി അണക്കെട്ട് പണിയുന്നതിനെതിരെ നിരാഹാരം അനുഷ്ഠിക്കുന്ന ഒരു മനുഷ്യൻ. അപ്പോഴേക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.