Download Manorama Online App
അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ മുങ്ങിയ നിലയിൽ സ്ഥിതി ചെയ്യുന്ന പ്രാചീന കരഭാഗത്ത് അമൂല്യമായ ധാതുക്കളുണ്ടെന്നു ഗവേഷകരുടെ പഠനം. റയോ ഗ്രാൻഡ് റൈസ് എന്നറിയപ്പെടുന്ന ഈ പ്രാചീന ദ്വീപ് 4 കോടി വർഷം മുൻപാണ് രൂപീകരിക്കപ്പെട്ടത്.
ജമ്മു കശ്മീരിലെ രജൗരിയിൽ ആദ്യമായി നീളൻ ചെവിയൻ ഹെഡ്ജ്ഹോഗിനെ (Indian long-eared hedgehog) കണ്ടെത്തി. രജൗരി–പൂഞ്ച് വൈൽഡ് ലൈഫ് ഡിവിഷൻ ഉദ്യോഗസ്ഥരാണ് ഇതിനെ പിടികൂടിയത്. മുള്ളൻപന്നിയാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്.
തിരഞ്ഞെടുപ്പുകൾ ജനാധിപത്യവ്യവസ്ഥയുടെ ചക്രങ്ങളാണ്. തങ്ങൾക്കിഷ്ടപ്പെട്ട നേതാക്കളെ ജനങ്ങൾ തീരുമാനിക്കുന്നത് തിരഞ്ഞെടുപ്പുകളിലൂടെയാണ്. ജനാധിപത്യ ഇതര വ്യവസ്ഥകളിലും പല രീതികളിൽ തിരഞ്ഞെടുപ്പ് സംവിധാനങ്ങൾ കാണാം. എന്നാൽ മൃഗങ്ങൾക്കിടയിൽ തിരഞ്ഞെടുപ്പുണ്ടോ,
നമ്മുടെ നാട് പുരോഗതിയുടെ പാതയിലാണ്. എല്ലാ മേഖലയിലും നാൾ തോറും ഉണ്ടാകുന്ന വികസനം നാം അനുഭവിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. ഏതു മേഖലയിലെയും വികസനവും ജനങ്ങളുടെ ജീവിതനിലവാരത്തിലെ മാറ്റവും ആ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിൽനിന്നും പുതിയ
ഭക്ഷണം മറ്റുള്ളവർ തട്ടിക്കൊണ്ടു പോകാതെ ഒളിപ്പിക്കുന്നവരുണ്ട്. മറ്റൊരാൾ തന്റെ ഭക്ഷണം എടുക്കാതിരിക്കാൻ അതിൽ തുപ്പി വയ്ക്കുന്നതു പോലെയുള്ള കോമഡി രംഗങ്ങൾ ചലച്ചിത്രങ്ങളിലും നമ്മൾ കണ്ടിട്ടുണ്ട്.
ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷ്ണം തന്നെ തിന്നണമെന്ന് വളരെ പ്രശസ്തമായ ഒരു പഴഞ്ചൊല്ലുണ്ട്. എന്നാൽ ശാസ്ത്രജ്ഞർ പറയുന്നതു പോലെ കാര്യങ്ങൾ മുന്നോട്ടുപോയാൽ ചേരയ്ക്കു പകരം തീൻമേശകളിലെത്തുക പെരുമ്പാമ്പ് ആയിരിക്കും.
രണ്ട് ലക്ഷം രൂപയുടെ വസ്ത്രങ്ങൾ, പല തരത്തിലുള്ള കൂളിങ് ഗ്ലാസുകൾ, സ്യൂട്ടുകൾ...സമൂഹമാധ്യമങ്ങളിൽ താരമായ വളർത്തുനായ ബാവോയുടെ ജീവിതരീതി ആളുകളെ അദ്ഭുതപ്പെടുത്തുകയാണ്. ചിഹ്വാഹ്വ ഇനത്തിൽപ്പെട്ട ബാവോയെ പൊന്നുംവില കൊടുത്ത് നോക്കുന്നത് 37കാരി സാ തി ങോക് ട്രാൻ ആണ്
ഇംഗ്ലിഷ് സാഹിത്യകാരൻ ജോർജ് ഓർവലിന്റെ പ്രസിദ്ധമായ ‘ആനിമൽ ഫാം ‘ എന്ന നോവലിൽ, എല്ലാ മൃഗങ്ങളും തുല്യരായിരുന്നെങ്കിലും ബുദ്ധിമാന്മാരായ പന്നികൾ കാലക്രമത്തിൽ മറ്റുള്ളവയേക്കാൾ തുല്യരായിത്തീരുന്നുണ്ട്. മാത്രമല്ല, മറ്റു മൃഗങ്ങളെ ചാട്ടവാറുകൾ കൊണ്ട് നിയന്ത്രിച്ച് തോട്ടത്തിൽ അവർ പണിയെടുപ്പിക്കുകയും ചെയ്യുന്നു.
ഭൂമിക്കു പുറത്തുള്ള കാര്യങ്ങളെക്കുറിച്ചു പോലും ഗ്രഹിക്കാനുള്ള സർവ സന്നാഹങ്ങളും ഒരുക്കാൻ മനുഷ്യനു സാധിച്ചിട്ടുണ്ടെങ്കിലും ഭൂമിയിലെ ജീവന്റെ ഉൽപത്തിയെക്കുറിച്ചുള്ള കണ്ടെത്തലുകൾ എക്കാലവും അപൂർണമായിരുന്നു. ഒന്നിൽനിന്ന് ഒന്നിലേക്ക് എന്ന മട്ടിൽ, കോടിക്കണക്കിന് വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന
വമ്പൻ മീനുകൾ കുഞ്ഞൻ മീനുകളെ ഭക്ഷണമാക്കുമെന്ന് നമുക്കറിയാം. എന്നാൽ ചീങ്കണ്ണികളോ? സ്വന്തം ഇനത്തെ തന്നെ ഇവർ കൊല്ലുമോ? അത് ശരിവയ്ക്കുന്ന തരത്തിലുള്ള ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ചീങ്കണ്ണികുഞ്ഞിന്റെ തലയിൽ കടിച്ചുപിടിച്ച് അതിനെ
ടിവിയിലെ റൊമാന്റിക് സീൻ കണ്ട് നാണിക്കുന്ന വളർത്തുനായയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഉടമയ്ക്കൊപ്പം സിനിമ കാണുന്നതിനിടെയാണ് സംഭവം. ടിവിയുടെ ഏറ്റവും മുൻപിലിരുന്ന നായ ചുംബനരംഗം എത്തിയതോടെ പിന്നിലേക്ക് തിരിയുകയായിരുന്നു.
യുദ്ധവിമാനങ്ങളും ടാങ്കുകളും ആക്രമണം നടത്തുന്ന ഗാസയിൽ വിശപ്പും വേട്ടയ്ക്കിറങ്ങുന്നു. കഴിഞ്ഞ 5 മാസമായി തീവ്രയുദ്ധം നടക്കുന്ന ഗാസയിൽ ഒറ്റപ്പെടൽ മൂലം ഭക്ഷണ ദൗർലഭ്യം കടുക്കുകയാണ്. കുട്ടികൾ ഉൾപ്പെടെ അനേകം പലസ്തീൻകാർ ഭക്ഷണദൗർലഭ്യം മൂലം മരിച്ചെന്നാണു റിപ്പോർട്ടുകൾ.
ലോകത്തിലെ ഏറ്റവും വലിയ ഒറ്റ ജൈവഘടനയേതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് പാൻഡോ. യുഎസിന്റെ പടിഞ്ഞാറു ഭാഗത്തു സ്ഥിതി ചെയ്യുന്ന വാസാച്ച് മലനിരകളുടെ താഴ്വരയിലാണ് ഈ അദ്ഭുതം സ്ഥിതി ചെയ്യുന്നത്. ഒരു തടാകക്കരയിൽ. 106 ഏക്കറിൽ
ഇന്ത്യയിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായ ബെംഗളൂരു കടുത്ത ജലക്ഷാമത്തിന്റെ പിടിയിലാണ്. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ഈ ഐടി നഗരത്തിൽ വേനലിന്റെ തുടക്കത്തിൽത്തന്നെ ജലദൗർലഭ്യം അനുഭവപ്പെട്ടുതുടങ്ങി. മാസത്തിൽ അഞ്ച് ദിവസം മാത്രം കുളിക്കുക, ഭക്ഷണം പാകം ചെയ്യാൻ വെള്ളമില്ലാത്തതിനാൽ പുറത്തു നിന്ന് വാങ്ങുക, ഭക്ഷ്യാവശ്യങ്ങൾക്ക് ഒഴികെ മറ്റെല്ലാത്തിനും ശുദ്ധീകരിച്ച മലിനജലം ഉപയോഗിക്കുക എന്നിങ്ങനെ ജീവിതത്തിൽ പുതിയ പൊരുത്തപ്പെടലുകളിലാണ് ബെംഗളൂരു നിവാസികൾ.
റോഡരികിൽ പച്ചക്കറി വിൽപന നടത്തുന്ന സ്ത്രീകളിൽ നിന്ന് പച്ചക്കറി വാങ്ങി നായ. ജെർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയാണ് കൂടയും അതിൽ പണവുമായി പച്ചക്കറി വാങ്ങാനെത്തിയത്. ഉടമയുടെ നിർദേശമനുസരിച്ച് ആവശ്യമായതു മാത്രം വാങ്ങുന്ന നായയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മഞ്ഞുമ്മൽ ബോയ്സ് എന്ന സമീപകാല ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ ഒഴിവുകാല വിനോദസഞ്ചാര കേന്ദ്രവും ഹിൽ സ്റ്റേഷനുമായ കൊടൈക്കനാലിലെ ഗുണ കേവ്സിന്റെ ദുരൂഹതകൾ പ്രേക്ഷകർക്കു മുന്നിലെത്തി. ചെകുത്താന്റെ അടുക്കള എന്നറിയപ്പെടുന്ന ഈ അപകടകാരിയായ ഗുഹയെപ്പറ്റി ചിത്രത്തിൽ വിവരണങ്ങളുണ്ട്.
മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ അഞ്ച് വയസ്സുള്ള പെൺചീറ്റ ഗാമിനി അഞ്ച് കുട്ടികൾക്ക് ജന്മം നൽകി. ഇതോടെ ദേശീയോദ്യാനത്തിൽ ജനിച്ച ചീറ്റകളുടെ എണ്ണം 13 ആയി. കുനോയിൽ പ്രസവിക്കുന്ന നാലാമത്തെ ചീറ്റയാണ് ഗാമിനി
യുഎസിലെ സൗത്ത് കാരോലൈനയിൽനിന്ന് ഗ്രേറ്റ് വൈറ്റ് ഷാർക്ക് ഇനത്തിൽപെട്ട ഒരു സ്രാവ് 3,200 ഓളം കിലോമീറ്റർ സഞ്ചരിച്ചെന്നു കണ്ടെത്തൽ. ലീബെത്ത് എന്ന സ്രാവ് ആണ് സൗത്ത് കാരോലൈനയിലെ സമുദ്രപ്രദേശത്തുനിന്ന് ഗൾഫ് ഓഫ് മെക്സിക്കോയിലേക്ക് യാത്രചെയ്തത്. ഇതിന്റെ ശരീരത്തിൽ ഘടിപ്പിച്ച ട്രാക്കിങ് ഉപകരണം പരിശോധിച്ചപ്പോഴാണ് യാത്രാദൂരം വ്യക്തമായത്.
ഗുഹകൾ ഭൂമിയുടെ സവിശേഷ ഇടങ്ങളാണ്. ആദിമകാലത്ത് മനുഷ്യർക്കും മൃഗങ്ങൾക്കും താമസസൗകര്യം ഒരുക്കിയതു മുതൽ പല പാരിസ്ഥിതികവും ജൈവികവുമായ കടമകളും ഗുഹകൾ ചെയ്യുന്നു. പല ഗുഹകളിലും സ്വന്തം നിലയിൽ ഒരു ജൈവവൈവിധ്യം ഉടലെടുക്കാറുണ്ട്. കൊടൈക്കനാലിലെ ഗുണ കേവ്സ് മാത്രമല്ല, വേറെയും ഗുഹകൾ ദുരൂഹതയുടെ മൂടുപടമണിഞ്ഞ് ഇന്ത്യയിലുണ്ട്.
ജപ്പാനിൽ നിന്ന് ഒരു വിചിത്ര സസ്യത്തെ കണ്ടെത്തി ശാസ്ത്രജ്ഞർ. കടൽജീവിയായ കണവയെ അനുസ്മരിപ്പിക്കുന്ന ഈ സസ്യം ഭൂമിക്കടിയിലാണ് താമസം. 1930നു ശേഷം ജപ്പാനിൽ നിന്നു കണ്ടെത്തപ്പെടുന്ന ആദ്യ സസ്യജനുസ്സാണ് ഇത്. റെലിക്ട്തിസ്മിയ കിമോട്സുകെനിസ് എന്നാണ് ഈ സസ്യത്തിനു നൽകിയിരിക്കുന്ന പേര്. ജപ്പാനിലെ ക്യൂഷു ദ്വീപിൽ കിമോട്സുകി
ധ്രുവപ്രദേശങ്ങൾ എന്നു കേൾക്കുമ്പോൾ തന്നെ മനസ്സിൽ വരുന്നത് മഞ്ഞുമൂടിയ ഭൂമിയും ഐസ്കട്ടകൾ നിറഞ്ഞ സമുദ്രമവുമൊക്കെയാകും. എന്നാൽ ആ കാഴ്ചയ്ക്ക് വരുന്ന പതിറ്റാണ്ടിൽ തന്നെ മാറ്റമുണ്ടായേക്കാമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഭൂമിയിൽ കത്തുന്ന ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള വികിരണങ്ങൾ കൂടിയാൽ ഉത്തരധ്രുവമേഖലയിലെ
ഇന്ത്യക്കുള്ളിൽത്തന്നെ ഇന്ത്യയുടെ ഒരു ചെറുപതിപ്പ്– ബെംഗളൂരു നഗരത്തെ അങ്ങനെ വിശേഷിപ്പിക്കാം. കാരണം ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ജനങ്ങൾ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും വിദ്യാഭ്യാസവും തേടി, സ്വന്തം നാടായി കരുതി വസിക്കുന്ന ഇടമാണ് ഇത്. എന്നാൽ ഇന്ന് ബെംഗളൂരുവിൽ ജനജീവിതം
ചൂഴ്ന്നിറങ്ങുന്ന നോട്ടം, ശ്രദ്ധയോടെ പരിസരം വീക്ഷിച്ചിട്ട് പൊടുന്നനെ പറന്നിറങ്ങി ഇരയെ കൊക്കിലൊതുക്കുന്ന വേട്ടരീതി. ഈ പക്ഷികളാണ് ഷൂ ബില്ലുകൾ. കിഴക്കൻ ആഫ്രിക്കയിലെ വരണ്ട പ്രദേശങ്ങളിലും ചതുപ്പുനിലങ്ങളിലുമൊക്കെയാണ് ഈ പക്ഷി ജീവിക്കുന്നത്. മീനുകളെയും ഉരഗങ്ങളെയുമാണ് ഇവ ഭക്ഷിക്കുന്നത്.
കഴിഞ്ഞമാസം യുഎസിലെ ലൊസാഞ്ചലസ് നഗരത്തിൽ വലിയ തോതിൽ മഴ പെയ്തു. മാപിനിക്കണക്കിൽ നോക്കിയാൽ 9 ഇഞ്ച് എന്ന അളവിലായിരുന്നു മഴപ്പെയ്ത്ത്. നീണ്ടു നിന്ന മഴയിൽ നഗരത്തിൽ പ്രളയം ഉടലെടുക്കേണ്ടതായിരുന്നു. എന്നാൽ അങ്ങനെ സംഭവിച്ചില്ല. ലൊസാഞ്ചലസിൽ ആസൂത്രണം ചെയ്ത പദ്ധതികൾ
കടന്നൽ...പ്രാണിലോകത്തെ കുപ്രസിദ്ധനായ വില്ലൻ. അടുത്തെങ്ങാനുമൊരു കടന്നൽകൂട് കണ്ടാൽ പിന്നെ അതു പൊളിച്ചുനീക്കാതെ ആർക്കുമൊരു സമാധാനമില്ല. അതിന്റെ അടുക്കലേക്കു ചെല്ലാനും പേടിയാണ്. എന്തു വിശ്വസിച്ചു ചെല്ലും.
66 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ദിനോസറുകൾ ഭൂമിയിൽ റോന്തുചുറ്റിയ കാലയളവിൽ അറ്റ്ലാന്റിക് സമുദ്രത്തെ വിറപ്പിച്ചിരുന്ന ഭീകരൻ കടൽപ്പല്ലി. കത്തികൾ പോലെ കൂർത്ത പല്ലുകൾ നിറഞ്ഞ വായയാണ് ഈ ജീവിയുടെ പ്രധാന പ്രത്യേകത. മോസസോർ എന്ന സീലിസാർഡ് വിഭാഗത്തിൽപെടുന്ന, മൺമറഞ്ഞ ഈ ജീവികളെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ.
ചിലന്തികൾ അവയുടെ മുട്ടകൾ വിരിയുംവരെ ശരീരത്തിൽ കൊണ്ടുനടക്കാറാണ് പതിവ്. എന്നാൽ ദക്ഷിണധ്രുവമേഖലയിൽ കാണപ്പെടുന്ന ജയന്റ് അന്റാർട്ടിക് കടൽച്ചിലന്തി മുട്ടകൾ എവിടെയാണ് സൂക്ഷിക്കുന്നതെന്നത് ഒരു അദ്ഭുതമായി തുടരുകയായിരുന്നു.
വഴിയിൽ ഒറ്റപ്പെട്ടു പോയ ഒരു വിചിത്രജീവിയെ രക്ഷിക്കാൻ ശ്രമിച്ചതാണ് ഓസ്ട്രേലിയക്കാരിയായ ജെന്നി ഫോർവാർഡ്. എന്നാൽ ഫോർവാർഡ് ഉദ്ദേശിക്കാത്ത കാര്യമാണ് നടന്നത്. ആ വിചിത്രജീവി തന്റെ നഖം ജെന്നിയുടെ കയ്യിലേക്ക് ആഴത്തിൽ കുത്തിയിറക്കി.
ജാപ്പനീസ് വാസ്തുശിൽപകലയ്ക്ക് ലോകമെങ്ങും ആരാധകർ ഏറെയാണ്. മരത്തടി ധാരാളം ഉപയോഗിച്ചുള്ള നിർമാണശൈലിയാണ് ജപ്പാനിൽ പ്രബലം. പതിനഞ്ചാം നൂറ്റാണ്ടിൽ ജപ്പാനിൽ തടിക്ക് ക്ഷാമം വന്നു. മരങ്ങൾ വളർത്താനുള്ള സ്ഥലങ്ങളും കുറവ്. തുടർന്നാണ് ഡൈസുഗി എന്ന മരംവളർത്തൽ രീതി ജപ്പാനിൽ പ്രബലമായത്. വ്യത്യസ്തമായ
ലോകത്ത് ഒരു കാലത്ത് ഏറ്റവുമധികം വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗമായിരുന്നു ചൈനീസ് ഭീമൻ പാണ്ട. കൃത്യമായ ആസൂത്രണത്തിലൂടെയും ആവാസവ്യവസ്ഥ സംരക്ഷണത്തിലൂടെയും പാണ്ടകളുടെ വംശത്തെ രക്ഷിച്ചെടുത്തിരിക്കുകയാണ്
അക്രമി എത്ര ശക്തനാണെങ്കിലും സ്വന്തം ജീവൻ നഷ്ടപ്പെടുമെന്ന സാഹചര്യം വന്നാൽ മനുഷ്യനാണെങ്കിലും മൃഗങ്ങളാണെങ്കിലും അവസാനം വരെ പോരാടുന്നു. അത്തരത്തിൽ തന്നെ ആക്രമിച്ചു കീഴ്പ്പെടുത്താൻ എത്തിയ സിംഹകൂട്ടത്തിന് മുന്നിൽ തോറ്റുകൊടുക്കാനാവാതെ പലയാവർത്തി
നീരാളിയെ പലരും നേരിട്ടു കണ്ടിട്ടില്ലെങ്കിലും കഥകളിലൂടെയും സിനിമകളിലൂടെയുമൊക്കെ ഇവ വളരെ പ്രശസ്തമാണ്. പല പേടിപ്പിക്കുന്ന കഥകളിലെ സാന്നിധ്യമാണ് എട്ടു കൈകളുള്ള ഈ വിചിത്രജീവികൾ. ഇക്കൂട്ടത്തിൽ കണ്ണാടി പോലെ ശരീരമുള്ള നീരാളികളുണ്ട്. ഗ്ലാസ് നീരാളി
ഭൂമിയെന്നു കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് സമുദ്രങ്ങളുടെ നീലച്ഛവി കലർന്ന ഗോളത്തിന്റെ ചിത്രമാണ് അല്ലേ... എന്നാൽ ഭൂമി ഒരിക്കൽ ഇങ്ങനെയല്ലായിരുന്നത്രേ. വെള്ളപ്പന്തുപോലെ, ഐസ് നിറഞ്ഞ ഒരു ഗോളമായി അന്നു ഭൂമി മാറി. 70 കോടി വർഷം മുൻപായിരുന്നു ഇത്. എന്താണ് ഇതിനു വഴിവച്ചതെന്ന കാര്യത്തിൽ ഇന്നും ശാസ്ത്രലോകത്ത് ചർച്ചകളും വാദങ്ങളും സജീവമാണ്.
ജീവിക്കുന്ന ഫോസിൽ- ചരിത്രാതീത കാലം മുതൽ ഭൂമിയിൽ ജീവിക്കുന്നതും ഇപ്പോഴും നിലനിൽക്കുന്നതുമായ ജീവികളെ പറയുന്ന പേരാണ് ഇവ. ആഫ്രിക്കയിലെ മഡഗാസ്കറിന്റെ തീരത്തു കാണപ്പെടുന്ന സീലക്കാന്ത് മത്സ്യത്തെയൊക്കെ ഇങ്ങനെ വിശേഷിപ്പിക്കാറുണ്ട്.
പട്ന ∙ ഗംഗയിലെ ഡോൾഫിനുകളുടെ ജീവിതരീതി പഠിക്കാൻ നദിക്കരയിലൊരു ഗവേഷണകേന്ദ്രം. പട്ന സർവകലാശാലാ ക്യാംപസിൽ ഗംഗാ തീരത്താണ് രാജ്യത്തെ ആദ്യ ദേശീയ ഡോൾഫിൻ ഗവേഷണ കേന്ദ്രം. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്നലെ ഉദ്ഘാടനം ചെയ്തു.
ആകാശത്തുനിന്നു നോക്കിയാൽ മണലിൽ വിരിഞ്ഞ നക്ഷത്രം പോലെ. ദൂരെ നിന്നു നോക്കിയാൽ പിരമിഡ് പോലെ. നൂറുമീറ്റർ തലപ്പൊക്കവുമായി മൊറോക്കോയുടെ മാന്ത്രിക സൗന്ദര്യമായി നിലകൊള്ളുന്ന ലാല ലാലിയ എന്ന മണൽക്കൂനയുടെ പ്രായവും പിറവി രഹസ്യവും ചികഞ്ഞെടുത്തിരിക്കുകയാണ് ഭൂമിശാസ്ത്ര ഗവേഷകരുടെ രാജ്യാന്തര സംഘം.
ചൈനീസ് പാരമ്പര്യ വൈദ്യത്തിന് വളരെ പ്രചാരമുണ്ട്. ഔഷധമൂല്യമുള്ള സസ്യങ്ങൾക്കു പുറമേ മൃഗങ്ങളുടെ ശരീരഭാഗങ്ങളും ഇതിൽ ഉപയോഗിക്കുന്നു. കടുവ, കാണ്ടാമൃഗം പോലുള്ള സംരക്ഷിക്കപ്പെടേണ്ട മൃഗങ്ങളും ഇതു കാരണം പ്രതിസന്ധിയിലാകുന്ന അവസ്ഥയാണ്.
നമ്മുടെ നാട്ടിൽ സുലഭമായുള്ളതും എന്നാൽ അങ്ങനെ പെട്ടെന്ന് കണ്ണിൽപ്പെടാത്തതുമായ മൃഗമാണ് മരപ്പട്ടി. കോമൺ പാം സിവറ്റ്, ടോഡി കാറ്റ്, മുസാങ് തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഈ ജീവികൾ തെക്കനേഷ്യയിലും തെക്കുകിഴക്കൻ ഏഷ്യയിലുമാണ് പ്രധാനമായും കാണപ്പെടുന്നത്. മരപ്പട്ടി എന്നു പേരൊക്കെയുണ്ടെങ്കിലും
എവിടെപ്പോയാലും അവിടെനിന്ന് ഒരു സെൽഫി. അത് നിർബന്ധാ...! ഇങ്ങനെ ചിന്തിക്കുന്ന നിരവധിപ്പേർ നമ്മുടെ കൂട്ടത്തിൽ ഉണ്ടാകും. ഫോട്ടോയെടുത്താൽ അപ്പോൾതന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും വേണം. ഇങ്ങനെ നിരന്തരം സെൽഫിയെടുത്ത് ബുദ്ധിമുട്ടിലായവരാണ് ന്യൂയോർക്ക് മൃഗശാലകളിലെ കടുവകളും സിംഹങ്ങളും.
ഈനാംപേച്ചിയെന്ന പേര് കേൾക്കാത്തവർ അപൂർവമാണ്, പലപ്പോഴും സംസാരഭാഷയിലും ഈ പേര് കടന്നുവരാറുണ്ട്. എന്നാൽ അപൂർവമായി മാത്രമാണ് ഇവ കേരളത്തിൽ കാണപ്പെടുന്നത്. കേരളത്തിൽ മാത്രമല്ല പലയിടങ്ങളിലും ഇതുതന്നെ സ്ഥിതി.
തമിഴ്നാട് ധനുഷ്കോടിയിൽ മത്സ്യത്തൊഴിലാളുടെ മീൻവലയിൽ 10 ആമകൾ കുടുങ്ങി. ഒലിവ് റിഡ്ലെ ഇനത്തിൽപ്പെട്ട ആമകളാണ് മീൻകൾക്കൊപ്പം വലയിലെത്തിയത്. ഇവയെ സുരക്ഷിതമായി കടലിലേക്ക് തന്നെ തിരിച്ചുവിട്ടു. ‘കടൽ ഓസൈ’ എന്ന പ്രാദേശിക റേഡിയോ ചാനൽ
3 വർഷങ്ങൾക്കു മുൻപ് ഗവേഷകർ ഒരു മീനിനെ കണ്ടെത്തി. കഷ്ടിച്ച് ഒരു സെന്റിമീറ്ററിനപ്പുറമാണ് കക്ഷിയുടെ വലുപ്പം. എന്നാൽ അതുണ്ടാക്കുന്ന ശബ്ദത്തിന് ഒരു കുറവുമില്ല. ഒരു ന്യുമാറ്റിക് ഡ്രില്ലിങ് മെഷീന്റെയത്ര ശബ്ദം ഈ ചെറുമീൻ പുറപ്പെടുവിക്കുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്.
ലോകത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന ഒറ്റജീവി എന്ന റെക്കോർഡ് ഉത്തരധ്രുവത്തിൽ നിന്നുള്ള ഒരു കക്കയ്ക്ക് അവകാശപ്പെട്ടതാണ്. മിങ് ദ മൊളസ്ക് എന്നറിയപ്പെടുന്ന ഈ ജീവിയെ ഐസ്ലൻഡിൽ നിന്ന് 2006ലാണു ശാസ്ത്രജ്ഞർക്ക് കിട്ടുന്നത്. കക്കകൾ പോലെ തോടുള്ള ജീവികളുടെ പ്രായം അതിന്റെ തോടുകളിലെ നേർത്ത വരകൾ
നീരാളിക്കൃഷിയും ഫാമിങ്ങും പൂർണമായി നിരോധിക്കാൻ ലക്ഷ്യമിട്ടുള്ള ബിൽ യുഎസിലെ വാഷിങ്ടൻ സംസ്ഥാനത്ത് ഉടനെ പാസാക്കാൻ നീക്കം നടക്കുന്നു. ഇതു നിയമമായാൽ ഏറെക്കാലമായി വിവാദനിഴലിലായ നീരാളിക്കൃഷി പദ്ധതിക്ക് യുഎസിലെ ചില സംസ്ഥാനങ്ങളിൽ വിലക്കു വരും.
ഭൂമിയിലെ ജീവജാലങ്ങളിൽ ലക്ഷക്കണക്കിന് ഇനങ്ങൾ വംശനാശത്തിന്റെ വക്കിലാണ്. നൂറോ ഇരുനൂറോ വർഷം മുൻപ് ഭൂമിയിൽ ഉണ്ടായിരുന്ന പല ജീവികളും തുടച്ചുനീക്കപ്പെട്ടു കഴിഞ്ഞു. ഇന്ന് പലതിനെയും വംശനാശത്തിൽനിന്നു രക്ഷിക്കാൻ മനുഷ്യന്റെ ഭാഗത്തുനിന്നും തീവ്ര ശ്രമങ്ങൾ വേണ്ട നിലയിലുമാണ്. മനുഷ്യനെപ്പോലെ ഭൂമിയിൽ തുല്യ
ഹെന്റി ഡൂർലിയിലെ വെള്ള മുതലയാണ് തിബോഡോക്സ്. അപൂർവമായ നിറമുള്ളതിനാൽ 36 വയസ്സുള്ള ഈ മുതലയെകാണാൻ സന്ദർശകർ ഏറെയെത്താറുണ്ട്. എന്നാൽ അടുത്തിടെ തിബോഡോക്സിന്റെ ശരീരപരിശോധന നടത്തിയ മൃഗശാലാ അധികൃതർ ഞെട്ടി. വലിയ അളവിൽ ഏതോ ലോഹങ്ങൾ മുതലയുടെ വയറ്റിനുള്ളിൽ ഉണ്ട്.
മനുഷ്യർ തമ്മിൽ ഇത്രമേൽ അടുപ്പമുണ്ടായതിനു പിന്നിൽ പുത്തൻ ഡിജിറ്റൽ സാങ്കേതികവിദ്യകൾക്കു കാര്യമായ പങ്കുണ്ടെന്നതിൽ സംശയമില്ല. ഭൂമിയിലെ വൈവിധ്യമാർന്ന ജീവജാതികളും മനുഷ്യനുമായുള്ള സഹവർത്തിത്വം കൂടുതൽ ഊഷ്മളമാക്കാനും വന്യജീവി സംരക്ഷണത്തിൽ പുത്തൻ മാർഗങ്ങൾ
അംബാനി കുടുംബത്തിലെ ഇളമുറക്കാരനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ അനന്ത് അംബാനി രാധിക മർച്ചന്റുമായുള്ള തന്റെ വിവാഹത്തിന്റെ ഒരുക്കങ്ങളിലാണ്. അതിനിടെ അദ്ദേഹം ശ്രദ്ധേയമായ ഒരു പ്രഖ്യാപനം നടത്തി. ലോകത്തിലെ തന്നെ ഏറ്റവും വലിയ മൃഗപരിപാലന കേന്ദ്രം തന്റെ നേതൃത്വത്തിൽ ഒരുക്കുന്നെന്നായിരുന്നു
ഭൂമിയിലെ ആറാമത്തെ കൂട്ട ജീവിവംശനാശം അടുത്തെത്തിയതായി ചില വിദഗ്ധർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 38500 മൃഗങ്ങളെങ്കിലും പ്രതിസന്ധിയിലാണെന്ന് വിദഗ്ധർ പറയുന്നു.
സമുദ്രനിരപ്പിൽ നിന്നു ശരാശരി 1500 മീറ്റർ ഉയരത്തിൽ ചെങ്കുത്തായ മലകളിൽ കാണപ്പെടുന്ന വരയാടിനെ തൃശൂർ ചിമ്മിനി ജലസംഭരണിക്കരികെ കണ്ടെത്തി. സമുദ്ര നിരപ്പിൽ നിന്ന് 60 മീറ്റർ മാത്രം ഉയരത്തിലാണ് ഈ സ്ഥലം. ചിമ്മിനി വന്യജീവി സങ്കേതത്തിൽ ആദ്യമായാണു വരയാടിന്റെ സാന്നിധ്യം രേഖപ്പെടുത്തുന്നത്. 3 ആടുകളുള്ള കൂട്ടമാണ് എത്തിയിട്ടുള്ളതെന്നു
കേരളത്തിലെ പൊതു കുടിവെള്ള പദ്ധതികളിലെ ജലസ്രോതസ്സുകൾ പ്രധാനമായും നദികളാണ്. നദികളിൽ വെള്ളം കുറയുമ്പോൾ പമ്പിങ് യഥാസമയം നടക്കില്ല. മാത്രമല്ല ഉപ്പുവെള്ളം നദികളിലൂടെ കരഭാഗങ്ങളിലേക്ക് വ്യാപിക്കാനും സാധ്യതയുണ്ട്. നദികളും കിണറുകളും വറ്റുമ്പോൾ ഇല്ലാതാകുന്നത് കുടിവെള്ളം കൂടിയാണ്.
ആനയെ വെടിവച്ചു കൊന്നാല് 150 പണം ഇനാം. അങ്ങനെയും ഒരു കാലമുണ്ടായിരുന്നു; തിരുവിതാംകൂറില് 200 വര്ഷം മുന്പ്. കൊല്ലവര്ഷം 999 (എഡി 1824)-ലെ ഒരു വിളംബരത്തിലാണ് ഇങ്ങനെ കാണുന്നത്. കുന്നിന് താഴ്വാരങ്ങളില് കൃഷിയെ പ്രോത്സാഹിപ്പിക്കാനായി, തരിശു കിടക്കുന്ന നിലങ്ങള് വെട്ടിത്തെളിച്ച് കൃഷി ചെയ്യാൻ
200 ഏക്കർ മുഴുവൻ കൈയടക്കി ഭരിക്കുന്ന കുരങ്ങന്മാർ. വനമേഖലയിലെ ഏതെങ്കിലും ഒരു പ്രദേശത്തിന്റെ കാര്യമല്ലിത്. അമേരിക്കയിലെ ജോർജിയയിൽ കുരങ്ങന്മാർക്ക് ഒരുങ്ങുന്ന ഒരു നഗരത്തെക്കുറിച്ചാണ്. മുപ്പതിനായിരം കുരങ്ങന്മാരെ താമസിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ കുരങ്ങന്മാരുടെ നഗരത്തിന് രൂപം
സാവോ പോളോ തീരക്കടലിൽ സ്വസ്ഥമായി നീന്തിത്തുടിക്കുകയായിരുന്ന തിമിംഗലത്തെ വിടാതെ പിന്തുടർന്നു ശല്യപ്പെടുത്തിയത് ഒട്ടും ശരിയായില്ല. അതും ബ്രസീലിന്റെ മുൻ പ്രസിഡന്റ്. കടൽയാത്രയ്ക്കിടെ തിമിംഗലത്തെ കണ്ടാൽ അകലം പാലിക്കണമെന്ന നിയമം ലംഘിച്ചതിന് ജൈർ ബൊൽസൊനാരോയ്ക്ക് എതിരെ അന്വേഷണം നടക്കുകയാണിപ്പോൾ.
2022ൽ ലോകസമുദ്രമേഖലയിൽ അദ്ഭുതമുളവാക്കിയ ഒരു സംഭവം നടന്നു. 107 വർഷങ്ങൾക്ക് മുൻപ് അന്റാർട്ടിക്കയിൽ മറഞ്ഞ പ്രശസ്ത കപ്പലായ എൻഡുറൻസ് കടലിനടിയിൽ നിന്നു കണ്ടെത്തി. വിഖ്യാത ബ്രിട്ടിഷ് ഐറിഷ് പര്യവേക്ഷകനായ സർ ഏർണസ്റ്റ് ഷാക്കിൾടണിന്റെ കപ്പലായിരുന്നു ഇത്. 1915ലാണ് അന്റാർട്ടിക്കയ്ക്കു സമീപം
ഗഗൻയാൻ ദൗത്യത്തിലെ യാത്രികരെ പ്രഖ്യാപിച്ചതോടെ, ബഹിരാകാശയാത്രകൾ വീണ്ടും വാർത്തകളിൽ നിറയുകയാണല്ലോ. മനുഷ്യർ മാത്രമല്ല, മറ്റു ജീവികളും ബഹിരാകാശയാത്ര നടത്തിയിട്ടുണ്ട്. അക്കൂട്ടത്തിലെ ‘സ്റ്റാർ സഞ്ചാരി’കളാണ് ടാർഡിഗ്രേഡുകൾ എന്ന സൂക്ഷ്മജീവികൾ. 2007 ൽ യൂറോപ്യൻ സ്പേസ് ഏജൻസി വിട്ട ഫോട്ടോൺ എം3 ദൗത്യത്തിലാണ് ടാർഡിഗ്രേഡുകളെ
മാർച്ചിലേക്ക് കടക്കുന്നതോടെ സംസ്ഥാനത്ത് ശക്തമായ ചൂട് അനുഭവപ്പെടും. ഇനി രാത്രിയിലെ താപനിലയിലും മാറ്റമുണ്ടാകും. ഇത് എല്ലായ്പ്പോഴും ഉള്ളതാണെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. രാത്രിയിൽ ചില സ്ഥലങ്ങളിൽ താപനില 28 മുതൽ 30 വരെ ഡിഗ്രി സെൽഷ്യസാണ്. പുലർച്ചെയുള്ള താപനില ഇടുക്കിയും
കേരളത്തിൽ വന്യമൃഗങ്ങൾ ജനങ്ങളുടെ ജീവനെടുത്ത് കൃഷിയും നശിപ്പിച്ച് വിളയാടുമ്പോൾ തമിഴ്നാട്ടിൽ ഇതെല്ലാം പഴങ്കഥയായി മാറുകയാണ്. മൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് കടക്കാതെ സ്വീകരിച്ചിരിക്കുന്ന മുൻകരുതലുകൾ കാര്യക്ഷമമാണ് ഇവിടങ്ങളിലെല്ലാം. ഇടുക്കി ജില്ല തമിഴ്നാട് സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന 6 ജില്ലകളിലും
ആനകളെന്നു കേൾക്കുമ്പോൾ തന്നെ മനസ്സിൽ വരുന്നത് കറുത്തു ഭീമാകാരന്മാരായ ജീവികളെയാണ്. ഭംഗിയും ഗാംഭീര്യവും കരുത്തും ഒത്തിണങ്ങിയ ജീവികൾ. ലോകത്ത് രണ്ട് വിഭാഗം ആനകളാണുള്ളത്. ആഫ്രിക്കൻ വൻകരയിൽ കാണപ്പെടുന്ന ആഫ്രിക്കൻ ആനകളും ഏഷ്യയിൽ കാണപ്പെടുന്ന ഏഷ്യൻ ആനകളും. ഇപ്പോഴിതാ
മാരകമായ പക്ഷിപ്പനി അന്റാർട്ടിക്ക വൻകരയിലും സ്ഥിരീകരിച്ചു. അന്റാർട്ടിക്കയുമായി കടലതിർത്തി പങ്കിടുന്ന തെക്കൻ അമേരിക്കൻ രാഷ്ട്രമായ അർജന്റീനയിലെ ഹയർ കൗൺസിൽ ഫോർ സയന്റിഫിക് ഇൻവെസ്റ്റിഗേഷനാണ് അന്റാർട്ടിക്കയിൽ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചത്. വൻകരയുടെ തെക്കൻ ഭാഗങ്ങളിൽ
മൈതാനത്തെ കുട്ടികളുടെ ഫുട്ബോൾ കളി ആസ്വദിക്കുന്ന സിംഹത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. കുട്ടികൾ കളിക്കുന്നതിന്റെ അകലെയായി ഒരു മൺപാതയിൽ നിന്നുകൊണ്ടാണ് സിംഹം കളി കാണുന്നത്. ശാന്തനായിരുന്നാണ് കുട്ടികളെ വീക്ഷിക്കുന്നത്. കുട്ടികളാകട്ടെ ഇതൊന്നും അറിഞ്ഞമട്ടില്ല.
വളർത്തുനായ്ക്കളുടെ നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ കൗതുകമുണർത്താറുണ്ട്. തങ്ങളുടെ അരുമകൾ കുസൃതി കാട്ടുന്നതും സഹായിക്കുന്നതും മതപരമായ ചടങ്ങുകളിൽ പങ്കെടുക്കുന്നതുമെല്ലാം വിഡിയോയാക്കി ഉടമകൾ തന്നെ പ്രചരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ, രണ്ട് വളർത്തുനായ്ക്കളുടെ വിവാഹ വിഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. സാധാരണ ഉത്തരേന്ത്യൻ
പ്രകൃതി അതിന്റെ വൈവിധ്യങ്ങൾ നന്നായി പ്രയോഗിച്ച മേഖലയാണ് ഓസ്ട്രേലിയ. ലോകത്തു മറ്റെവിടെയും കാണാനാകാത്ത തരം ജീവികൾ ഇവിടെയുണ്ട്. കംഗാരുക്കളും മറ്റു സഞ്ചിമൃഗങ്ങളും പ്ലാറ്റിപ്പസ് പോലുള്ള വിചിത്ര ശരീരഘടനകളുള്ള ജീവികളുമൊക്കെ ഇതിനു ഉദാഹരണമാണ്. ലോകത്തെ ഏറ്റവും വിഷമുള്ള പാമ്പ് ഇവിടെയാണുള്ളത്.
ഇത് ടാർസൻ. വിജയകരമായ ഒരു തിമിര ശസ്ത്രക്രിയ അടുത്തിടെ ടാർസൻ ആനയുടെ ജീവിതത്തെ മാറ്റിമറിച്ചു. മൃഗങ്ങളുടെ കണ്ണുകൾക്കുള്ള ലെൻസ് നിർമിക്കുന്ന ഒരു ജർമൻ കമ്പനിയിൽ നിന്നാണ് ടാർസന്റെ കണ്ണുകൾക്കാവശ്യമായ ലെൻസുകൾ എത്തിച്ചത്. ഇന്ത്യയിലും വിദേശത്തും നിന്നുമുള്ള നിരവധി മൃഗഡോക്ടർമാരും ഈ സർജറിയുടെ ഭാഗമായി.
മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം പലയിടത്തും തുടരുകയാണ്. നാട്ടിലെത്തുന്ന ആനകളെ പടക്കവും തീയും ഉപയോഗിച്ചാണ് ആളുകൾ നേരിടുന്നത്. കാടിറങ്ങുന്ന വന്യജീവികളെ പ്രകോപിപ്പിക്കരുതെന്ന് വനംവകുപ്പ് നിർദേശം നൽകാറുണ്ടെങ്കിലും കൃഷിയും വീടും തകർക്കുമോയെന്ന ഭയത്തിൽ
ഭൂമിയിൽ വളരെ സർവസാധാരണമായി കാണപ്പെടുന്ന ജീവികളാണ് ചിലന്തികൾ. ഏതെങ്കിലുമൊരു സ്ഥലം അൽപം ഉപയോഗമില്ലാതെ കിടന്നാൽ ഒരു ചിലന്തി അവിടെ വലകെട്ടും. വീട്ടിലും നാട്ടിലും കാട്ടിലുമെല്ലാം നമ്മൾ സർവസാധാരണമായി ചിലന്തികളെ കാണുന്നു. എന്നാൽ വെള്ളത്തിനടിയിലോ? അവിടെ ചിലന്തിയുണ്ടോ? ഉണ്ട്...
മൃഗങ്ങൾക്കായി റിലയൻസ് ഇൻഡസ്ട്രീസും റിലയൻസ് ഫൗണ്ടേഷനും വൻതാര (സ്റ്റാർ ഓഫ് ദ ഫോറസ്റ്റ്) പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു. ഇന്ത്യയിലും വിദേശത്തും നിന്നുള്ള പരിക്കേറ്റതും, പീഡിപ്പിക്കപ്പെടുന്നതുമായ മൃഗങ്ങളുടെ രക്ഷാപ്രവർത്തനം, ചികിത്സ, പരിചരണം, പുനരധിവാസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ പദ്ധതി.
പത്തനംതിട്ട ∙ ഇന്ത്യയുടെ ബഹിരാകാശ വാഹനമായ ആദിത്യ എൽ 1 സൂര്യനിൽ നിന്നുള്ള ഊർജ പുറന്തള്ളൽ രേഖപ്പെടുത്തിയതോടെ സൗരകളങ്ങളെപ്പറ്റിയുള്ള ഇന്ത്യൻ പഠനങ്ങൾക്കും സാധ്യതയേറി. യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ സോഹോ ഉപഗ്രഹം കൊറോണൽ മാസ്
ഒരു പ്രത്യേക പ്രദേശത്ത് അത്യപൂർവമായ ജീവികളോ പക്ഷികളോ അവിടേക്കു കൂട്ടത്തോടെ എത്തിയാൽ ‘സംതിങ് ഫിഷി’ എന്ന് പറയാറുണ്ട്. അവർക്ക് അനുകൂലമായ എന്തോ സാഹചര്യം ഉടലെടുത്തെന്നു കരുതാം. പലപ്പോഴും അത് യാഥാർഥ്യമാകാറുണ്ട്. അത്തരത്തിൽ കോട്ടയത്തെ ചില ഭാഗങ്ങളിൽ കണ്ട ചങ്ങാതിത്തുമ്പികളും ഒരു സന്ദേശം
ലക്ഷങ്ങൾ പങ്കെടുത്ത ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തിരുവനന്തപുരം നഗരം ക്ലീൻ. പൊങ്കാലയ്ക്കു പിന്നാലെ ക്ഷേത്രനടയിൽ നിന്നു തുടങ്ങിയ വൃത്തിയാക്കൽ നിമിഷങ്ങൾക്കുള്ളിൽ നഗരമാകെ വ്യാപിച്ചു. രാത്രി എട്ടു മണിക്കു ശേഷം റോഡുകൾ കഴുകി വൃത്തിയാക്കുന്നത് സെക്രട്ടേറിയറ്റിനു മുന്നിൽ നിന്നാണ്
തവളകൾ സർവസാധാരണമാണ്. പല നിറത്തിലും വലുപ്പത്തിലും ഇവയെ കാണപ്പെടുന്നു. ഇതിൽ ലോകത്തെ ഏറ്റവും ചെറിയ തവള ഏതാണെന്ന് അറിയാമോ? അറിയില്ലെങ്കിൽ അറിഞ്ഞോളൂ... ആ തവളയുടെ പേരാണ് ടീനി ടൈനി ഫ്ളിയ ടോഡ്. ലോകത്തിലെ ഏറ്റവും ചെറിയ
90 വർഷത്തോളം ഭൂമിയിൽ കാണാതിരുന്ന ജീവി വീണ്ടുമെത്തിയിരിക്കുന്നു! സൊമാലി ഷാർപ് സ്നൗട്ടഡ് വേം ലിസാർഡ് എന്ന ജീവിയെയാണ് സൊമാലിയയിലെ സൊമാലിലാൻഡ് എന്ന മേഖലയിൽനിന്ന് കണ്ടെടുത്തത്. ഖനി തൊഴിലാളികളാണ് ഇവയെ ആദ്യം കാണുന്നത്. ആൻസൈലോക്രേനിയം
ടൈഗ്രിസ്– യൂഫ്രട്ടീസ് നദികളുടെ വിളനിലങ്ങളിൽ ശക്തിപ്രാപിച്ച മെസൊപ്പൊട്ടേമിയ ആദിമ മനുഷ്യസംസ്കാരത്തിന്റെ കളിത്തൊട്ടിലുകളിലൊന്നായിരുന്നു. സാമൂഹിക ജീവിതത്തിന്റെ പല സംവിധാനങ്ങളും ഇവിടെ ഉരുത്തിരിഞ്ഞു.
കടലിൽനിന്നും പൊങ്ങിവന്ന കൂറ്റൻ തിമിംഗലത്തെ ചുംബിക്കുന്ന യുവാവിന്റെ വിഡിയോ വൈറൽ. യുവാവ് കൈകൊണ്ട് വെള്ളത്തിൽ ശബ്ദമുണ്ടാക്കിയതിനു പിന്നാലെ തിമിംഗലം പുറത്തേക്ക് വരികയായിരുന്നു. യുവാവ് തിമിംഗലത്തിന്റെ വായഭാഗത്ത് തലോടുന്നതും വിഡിയോയിൽ കാണാം. ബോട്ടിലെത്തിയ യുവാവ് യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ്
കേരളം സന്ദർശിക്കുന്നവർ ആനയെ കൗതുകത്തോടെയാണ് കാണുന്നത്. പലരും ഒന്ന് തൊടാനും ആനപ്പുറത്ത് കയറാനും ആഗ്രഹിക്കുന്നവരാണ്. അത്തരത്തിൽ ഒരു മോഹവുമായി നടി ആദ ശർമയും ആനവളർത്തൽ കേന്ദ്രത്തിലേക്ക് എത്തിയിരുന്നു. കുട്ടിയാനകളുടെ അടുത്തിയ നടി ഒരാനയെ തൊടുകയും തലോടുകയും ചെയ്തു.
ലോകത്ത് ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത തരത്തിലുള്ള അനക്കോണ്ട വർഗത്തെ ആമസോണിൽ കണ്ടെത്തി. 26 അടി നീളത്തിൽ വളരാൻ കഴിയുന്ന ഈ പാമ്പിന് 500 കിലോയാണ് ഭാരം കണക്കാക്കുന്നത്. ലോകത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും വലുപ്പമുള്ള പാമ്പാണിത്.
മനുഷ്യർ ഗോത്രങ്ങളായി ജീവിക്കാൻ ആരംഭിച്ചപ്പോഴേ കൂടെയുള്ളതാണ് വംശീയതയും വർഗീയതയും. ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും എല്ലാം പേരിൽ വേർതിരിവുകൾ നേരിട്ട വലിയൊരു വിഭാഗം മനുഷ്യർ ഭൂമിയിലുണ്ടായിട്ടുണ്ട്. ഇപ്പോഴും അനവധി പേർ ഈ വിവേചനങ്ങൾ അനുഭവിക്കുന്നുമുണ്ട്.
കേരളത്തിൽ വേനൽ കടുക്കുകയാണ്. മിക്ക ജില്ലകളിലും താപനില ഉയരുകയാണ്. ചിലയിടങ്ങളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. വേനലിൽ കേരളത്തിൽ ഏറ്റവും ചുട്ടുപൊള്ളുന്നത് ഏതു ജില്ലയാണെന്ന ചോദ്യത്തിനു സാധാരണ പറയാറുള്ള ഉത്തരം പാലക്കാട് എന്നാണ്. എന്നാൽ ലോകത്തെ ഏറ്റവും ചൂടുള്ള പ്രദേശത്തെപ്പറ്റി കേട്ടിട്ടുണ്ടോ?
രണ്ട് മാസമായി ചൈനയിൽ അതിശൈത്യം കൊടുമ്പിരികൊള്ളുകയാണ്. ചൈനയുടെ പടിഞ്ഞാറൻ മേഖലയായ സിൻജിയാങ്ങിൽ താപനിലെ മൈനസ് 52.3 ഡിഗ്രി സെൽഷ്യസിലെത്തി. ഇതോടെ 64 വർഷത്തെ റെക്കോർഡ് തകർന്നു. 1960 ജനുവരി 21ലാണ് സിൻജിയാങ്ങിൽ താപനില ഏറ്റവും താഴ്ന്ന സ്ഥിതിയുണ്ടായത്.
ജനിച്ചതുമുതൽ പരിചരിച്ചുവന്നിരുന്ന മൃഗശാല ജീവനക്കാരനെ കടിച്ചുകൊന്ന് സിംഹം. നൈജീരിയയിലെ ഒബാഫെമി അവോലോവോ സർവകലാശാലയിലെ മൃഗശാലയിലാണ് സംഭവം. വെറ്ററിനറി ടെക്നോളജിസ്റ്റായ ഒലബോഡെ ഒലാവുയി എന്നയാളാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
ഇന്ത്യയിലെ പശ്ചിമഘട്ടത്തിൽ പരീക്ഷണ, നിരീക്ഷണങ്ങൾക്കായി പോയ ഒരു കൂട്ടം ശാസ്ത്രജ്ഞർ വിചിത്രമായ ഒരു കാഴ്ച കണ്ട് അമ്പരന്നു. അവിടെ അവർ ഒരുകൂട്ടം തവളകളെ കണ്ടു. അവയിലൊന്നിന്റെ മുതുകിൽ ഒരു കൂൺ മുളച്ചിരിക്കുന്നു! പശ്ചിമഘട്ട താഴ്വരകളിൽ തവളകൾ, ഉരഗജീവികൾ എന്നിവയുടെ നിരീക്ഷണത്തിനായി പോയ
മാർത്തോമ്മാ ക്രിസ്ത്യൻ സഭയിലെ 16 ലക്ഷം അംഗങ്ങൾ ഇപ്രാവശ്യം കേവലമൊരു വലിയ നോമ്പല്ല, കാർബൺ നോമ്പാണ് നോൽക്കുന്നത്. പരിസ്ഥിതിയെ മറന്നുള്ള ആത്മീയതയ്ക്ക് പ്രസക്തിയില്ലെന്നും കേവലം മത്സ്യമാംസാദികൾ വർജ്ജിക്കുന്നതിനപ്പുറം ഓരോ വ്യക്തിയും അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന
നെബ്രാസ്കയിലെ ഒമാഹയിലുള്ള ഹെൻട്രി ഡൂർലി മൃഗശാലയിൽ അത്യപൂർവമായ ഒരു ചീങ്കണ്ണിയുണ്ട്. തിബോഡോക്സ് ! ല്യൂസിസം എന്ന രോഗാവസ്ഥയാണ് തിബോഡോക്സിനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തനാക്കുന്നത്. സുതാര്യമായ വെളുത്ത ത്വക്കും നീല നിറത്തിലുള്ള കണ്ണുകളുമാണ് ഈ ചീങ്കണ്ണിക്ക്.
ഭൗമപ്ലേറ്റുകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ദ്വീപസമൂഹമായതിനാൽ ജപ്പാനിൽ ഭൂകമ്പ സാധ്യതയേറെയാണ്. അഗ്നിപർവതങ്ങളും ധാരാളമുണ്ട്. ഇത്തരത്തിൽ സങ്കീർണമായ ഭൗമസാഹചര്യം കാരണം ജപ്പാനിൽ പ്രാചീന കാലങ്ങൾ മുതൽതന്നെ പ്രകൃതിദുരന്തങ്ങൾ സാധാരണമായിരുന്നു.
സ്യൂട്ട്കേസിനുള്ളിൽ പാമ്പുകൾക്കൊപ്പം കിടക്കുന്ന കൊച്ചു പെൺകുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അരിയാന എന്നാണ് ഈ പെൺകുട്ടിയുടെ പേര്. യാതൊരു ഭയവുമില്ലാതെയാണ് കൊച്ചുമിടുക്കി പാമ്പുകൾക്കൊപ്പം കിടക്കുന്നത്.
ബംഗാളിലെ സഫാരി പാർക്കിൽ അക്ബർ എന്നു പേരുള്ള ആൺസിംഹത്തിനൊപ്പം സീതയെന്ന പെൺസിംഹത്തെ താമസിപ്പിച്ചതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിലടക്കം വലിയ കോലാഹലമുണ്ടായിരുന്നു. വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കുമൊക്കെ നമ്മൾ
ചെറുതും വലുതുമായ എന്തു പരിപാടിക്കും തലയെടുപ്പോടെ ആനകൾ നിരന്നുനിൽക്കുന്ന സമയമാണ്. വിശ്രമം അവസാനിപ്പിച്ച്, കൊടുംവേനൽ വകവയ്ക്കാതെ ആനകളെ ഉൽസവങ്ങൾക്കും ആഘോഷപരിപാടികൾക്കും മറ്റും എത്തിക്കുകയാണ്. ചിലയിടങ്ങളിൽ ആനകൾ ഇടയുന്നുമുണ്ട്. നാട്ടാനകളുടെ
ഇന്ന് ഭക്ഷണമേഖലയിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന സാങ്കേതികവിദ്യകളിലൊന്നാണ് ലാബ് ഗ്രോൺ മീറ്റ്. മൃഗങ്ങളെ അറുക്കാതെ പരീക്ഷണശാലകളിൽ മാംസകലകൾ വളർത്തിയെടുക്കുന്ന ഈ രീതി പരിസ്ഥിതി സംരക്ഷണ പ്രവർത്തകരുടെയടക്കം ശ്രദ്ധ നേടിയിരുന്നു. ഇത് കൂടുതൽ പരിസ്ഥിതി സൗഹൃദപരമാണെന്നാണ് പൊതുവിലുള്ള അഭിപ്രായം. ലാബ് ഗ്രോൺ മീറ്റിന്റെ കാര്യത്തിൽ പുതിയൊരു പരീക്ഷണം
കാലാവസ്ഥാ വ്യതിയാനം കാരണം ആർട്ടിക്കിൽ മഞ്ഞുരുകൽ ശക്തമാവുകയാണ്. ഇത് ഹിമക്കരടികളെ സാരമായി ബാധിക്കുന്നുണ്ടെന്ന് ഗവേഷകരുടെ പഠനം വ്യക്തമാക്കുന്നു. ഐസ് ഉരുകുന്നതിനാൽ ആവശ്യമായ ഇരയെ കിട്ടാതാവുകയും ഹിമക്കരടികൾ വിശപ്പടക്കാനായി ബെറിപ്പഴങ്ങളും
കലിഫോർണിയയിലെ ഫൗണ്ടൻവാലി മൃഗശാലയിൽ പെട്ടിയിൽ പാമ്പുകൾക്കൊപ്പമിരിക്കുന്ന ജീവനക്കാരന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സൂ കീപ്പറായ ജെയ് ബ്രൂവറാണ് കൂറ്റൻ പെരുമ്പാമ്പുകൾക്കൊപ്പം സർവസാധാരണമായി ഇടപഴകുന്നത്.
അമേരിക്കൻ സംസ്ഥാനമായ അലാസ്കയിലെ ദെനാലി മേഖലയിൽ ഭൂമിക്ക് 11 കിലോമീറ്റർ താഴെ ഒരു വലിയ മാഗ്മാ നിക്ഷേപം സ്ഥിതി ചെയ്യുന്നെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ ദെനാലിക്കു ചുറ്റുമുള്ള മേഖലയിൽ നടത്തിയ പഠനത്തിലാണ് ശാസ്ത്രജ്ഞർക്ക് ഇക്കാര്യം
പ്ലാസ്റ്റിക് മാലിന്യങ്ങൾകൊണ്ട് ഭൂമിയെ ജീവിക്കാനാവാത്ത ഇടമായി മാറ്റിയിരിക്കുകയാണ് മനുഷ്യർ. കടലാഴങ്ങളിലും കൊടുമുടികൾക്ക് മുകളിലും അങ്ങനെ മനുഷ്യ സാന്നിദ്ധ്യം ഇല്ലാത്ത ഇടങ്ങളിൽ പോലും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞു കഴിഞ്ഞു.
പൂക്കളും പച്ചപ്പും നിറഞ്ഞ പൂന്തോട്ടങ്ങൾ ആർക്കാണ് സന്തോഷം നൽകാത്തത്. എന്നാൽ ഇതിനു വിപരീതമായി അങ്ങേയറ്റം പേടിയോടെ മാത്രം കടന്നു ചെല്ലേണ്ട ഒരു പൂന്തോട്ടമുണ്ട് ഭൂമിയിൽ. യുകെയിലെ നോർത്തംബർലാൻഡിലുള്ള അനക് ഗാർഡനാണ് (Alnwick Garden) അത്. ഡെയ്ഞ്ചർ സൈൻ പതിപ്പിച്ച ഇരുണ്ട ഗേറ്റിനു പിന്നിലായി വിഷ ലോകമാണ്
ബ്രിട്ടിഷ് അധികൃതർ നൽകിയ പേര് ‘ഫ്ളഫി’... നല്ല ക്യൂട്ട് പേര്, അല്ലേ? പക്ഷേ അൽപം അപകടകാരിയായ ഒരു ജീവിയാണിത്. ഭീകരജീവിയുടെ എല്ലാ ലുക്കുമുള്ള ഇവനെ കണ്ടാൽ ആരുമൊന്ന് പേടിച്ചുപോകും. കടലാമ വിഭാഗത്തിൽപെട്ട അലിഗേറ്റർ സ്നാപ്പിങ് ടർട്ടിൽ ആണിത്. അടുത്തിടെ ബ്രിട്ടനിലെ കുംബ്രിയയിൽ നിന്ന് ഇത്തരമൊരു
മരത്തിൽ നിന്ന് പൂക്കളും പഴങ്ങളും ലഭിക്കാറുണ്ട്. എന്നാൽ പണമോ? പണം കായ്ക്കുന്ന മരം ലോകത്ത് ഇല്ലെന്ന് തന്നെ പറയാം. എന്നാൽ ബിഹാറിലെ രാജ്ഗിരിയിലെ ഒരു മരം അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. മരം നിറയെ നാണയങ്ങൾ! മരത്തൊലിയിൽ നിന്നും ആളുകൾ നാണയങ്ങള് പുറത്തെടുക്കുന്ന
ലിബിയ എന്ന പേരു കേട്ടാൽത്തന്നെ നമ്മുടെ മനസ്സിലേക്കു വരുന്നത് വരണ്ട ഭൂപ്രദേശമാണ്. മധ്യേഷ്യയോട് ചേർന്നു കിടക്കുന്ന ആഫ്രിക്കൻ രാജ്യമായതിനാൽ ഈ മേഖലയിലെ ഭൗമ സവിശേഷതകളെല്ലാം ലിബിയയിലും കാണാം. ഈ രാജ്യത്തിന്റെ ഭൂരിഭാഗവും വരണ്ട മരുഭൂമിയാണ് എന്നതിനാൽ ഇവിടം നേരിടുന്ന പ്രധാന പ്രശ്നമാണ് ഉയർന്ന ചൂടും കുടിവെള്ള ക്ഷാമവും
അന്യഗ്രഹജീവികളെ അനുസ്മരിപ്പിക്കുന്ന മുഖമുള്ള ആയിരംകാലികളെ (മില്ലിപീഡ്സ്– Millipedes) വിദൂര ആഫ്രിക്കൻ വനങ്ങളിൽ ശാസ്ത്രജ്ഞർ കണ്ടെത്തി. ഓസ്ട്രേലിയയിലെ സൺഷൈൻ സർവകലാശാലയിലെ പ്രഫസറായ ആൻഡി മാർഷലും സംഘവുമാണ് കണ്ടെത്തലിനു പിന്നിൽ.
ബേബി പ്രാമിൽ (Pram) ഇരുന്ന് കളിക്കുന്ന കുഞ്ഞിനെ കണ്ടപ്പോൾ വീട്ടിലെ പൂച്ചയ്ക്ക് ഒരു ആഗ്രഹം. അതുപോലെ ഒന്നിരുന്ന് വിശ്രമിക്കണമെന്ന്. ഒന്നും നോക്കിയില്ല. കുഞ്ഞിന്റെ തൊട്ടടുത്തുള്ള ഒഴിഞ്ഞു കിടന്ന പ്രാമിൽ പൂച്ച ചാടിക്കയറി. പതുക്കെ കാലുകൾ താഴെയിറക്കി. കുഞ്ഞ് ഇരിക്കുന്നത് എങ്ങനെയെന്ന് നോക്കി അതുപോലെ ഇരിക്കാൻ ശ്രമിച്ചു.
1824 ഫെബ്രുവരി 20 നാണ് ഇംഗ്ലിഷ് പ്രകൃതിശാസ്ത്രജ്ഞനായ വില്യം ബക്ലാൻഡ് ഒരുകൂട്ടം ഫോസിൽ അസ്ഥികളുടെ മുന്നിൽ നിന്നത്. ഓക്സ്ഫഡിനു സമീപത്തുനിന്നു കുഴിച്ചെടുത്തതായിരുന്നു അb. ഭൂമിയുടെ ഗതകാലത്തിൽ മറഞ്ഞുപോയ ഉരഗവർഗത്തിൽപ്പെട്ട ഏതോ വലിയ ജീവിയുടേതാണ് ഈ ഫോസിലെന്നു ബക്ലാന്ഡിനു മനസ്സിലായി
യൂറോപ്യൻ രാജ്യമായ അൽബേനിയയിലെ ക്രോമിയം ഖനിക്ക് താഴെയായി വിപുലമായ ഹൈഡ്രജൻ ശേഖരമുണ്ടെന്നു കണ്ടെത്തൽ. ഭൂമിയുടെ പുറംകാമ്പായ ക്രസ്റ്റിലും മധ്യകാമ്പായ മാന്റിലിലുമായാണ് ഈ ഹൈഡ്രജൻ നിക്ഷേപം സ്ഥിതി ചെയ്യുന്നതത്രേ
Results 1-100 of 3793