Download Manorama Online App
യുഎഇയിൽ കോപ്പ് 28 ഉച്ചകോടി നടക്കുന്നതിനിടെ സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായത്തോടെ കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനം ലോകത്തെ എത്രമാത്രം ദുർബലമാക്കി എന്നത് വെളിപ്പെടുത്തിയിരിക്കുകയാണ് യുകെയിലെ ലെസ്റ്റർ സർവകലാശാലയിലെ ഭൂ നിരീക്ഷണ വിദഗ്ധർ. ഇക്കഴിഞ്ഞ ഒക്ടോബറിൽ
ബംഗാൾ ഉൾകടലിൽ രൂപംകൊണ്ട ‘മിഗ്ജാമ്’ ചുഴലിക്കാറ്റ് ശക്തമാകുന്നു. ഈ വർഷത്തെ ആറാമത്തെ ചുഴലിക്കാറ്റാണിത്. മിഗ്ജാമ് ( MICHAUNG ) എന്ന പേര് നിർദേശിച്ചത് മ്യാൻമർ ആണ്. ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്നാട്ടിൽ ചെന്നൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അതിശക്തമായ മഴ തുടങ്ങി. ആന്ധ്രാ
കാലാവസ്ഥ ഉച്ചകോടിക്ക് (COP 28) ദുബായിൽ തുടക്കമായി. ഗാസയിൽ യുദ്ധത്തിൽ കൊല്ലപ്പെട്ടവർക്കായി ഒരു നിമിഷം മൗനം ആചരിച്ചശേഷമാണ് തുടങ്ങിയത്. രണ്ടാഴ്ചത്തെ ഉച്ചകോടിയിൽ ഭൂമിയെ കാലാവസ്ഥ വ്യതിയാനത്തിൽ നിന്ന് രക്ഷിക്കാനുള്ള പുതിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ആഗോളതാപനത്തിൽ വലിയ പങ്ക് വഹിക്കുന്ന ഹരിതഗൃഹ വാതകമാണ് കാർബൺ ഡയോക്സൈഡ്. സമുദ്രത്തിലെയും അന്തരീക്ഷത്തിലെയും കാർബൺ ഡയോക്സൈഡ് വർധിക്കുന്നതിലൂടെ വലിയ തോതിലുള്ള കാലാവസ്ഥയിൽ വലിയ തോതിലുള്ള വ്യതിയാനമാണ് ഉണ്ടാകുന്നത്. അതിന്റെ
ലോകബാങ്കിന്റെ പുതിയ കൺട്രി ക്ലൈമറ്റ് ഡവലപ്മെന്റ് റിപ്പോർട്ട് കോംഗോയെന്ന ആഫ്രിക്കൻ രാജ്യത്തിന് ക്ലൈമറ്റ് സൊല്യൂഷൻസ് കൺട്രി എന്ന തലത്തിലേക്കുയരാനുള്ള ശേഷിയുണ്ടെന്ന് പറയുന്നു. വിസ്തൃതമായ കാടുകളും കോംഗോനദിയും ജൈവവൈവിധ്യവും ഒത്തുചേരുന്ന രാജ്യമാണ് കോംഗോയെന്നും
വൈകുന്നേരങ്ങളിൽ ആകാശം നിറംമാറുമ്പോൾ കൗതുകത്തോടെയാണ് ആളുകൾ നോക്കിക്കാണുക. സൂര്യൻ അസ്തമിക്കുന്നതിനു മുൻപ് പലവർണങ്ങളിൽ ആകാശം കാണപ്പെടാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഫ്ളോറിഡയിൽ ജനങ്ങളെ ഞെട്ടിക്കുന്ന തരത്തിലായിരുന്നു ആകാശം. ഒരു ഭാഗത്ത് വെളിച്ചവും മറുഭാഗത്ത് ഇരുട്ടും!
തീരം മുഴുവൻ ചുവന്ന നിറം, മണൽതരികൾ കാണാനില്ല. ലോകത്തിലെ ഏറ്റവും വലിയ തണ്ണീർത്തടാകങ്ങളിലൊന്നായ ചൈനയിലെ പാൻജിങ് റെഡ് ബീച്ച് സന്ദർശകരെ ഏറെ ആകർഷിക്കുന്നതാണ്. ശരത്കാലത്ത് തീരം മുഴുവൻ ചുവപ്പ് നിറത്തിലായിരിക്കും. ഇതിനുകാരണം
ലോകത്ത് ഏറ്റവുമധികം ആളുകളുടെ ജീവനെടുക്കുന്നത് വായുമിലിനീകരണം എന്ന മനുഷ്യനിര്‍മിത ദുരന്തമാണ്. വര്‍ഷം തോറും ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് പൊടുന്നനെയും മെല്ലെയും കാരണമാകുന്ന വായുമലിനീകരണം ഫലപ്രദമായി നേരിടാനുള്ള മാര്‍ഗങ്ങള്‍ പോലും ഇപ്പോഴും ആരുടെയും പക്കലില്ല.
‘ഈ ഭൂമിയില്‍ എല്ലാവരുടെയും ആവശ്യത്തിനുള്ളതുണ്ട്, ആരുടെയും അത്യാർത്തിക്കുള്ളതില്ല’ എന്ന് മഹാത്മജി പറഞ്ഞിട്ട് ഒരു നൂറ്റാണ്ട് തികയുന്നു. ഇങ്ങനെ പോയാല്‍ മനുഷ്യർക്കു ജീവിക്കാൻ എത്ര ഭൂമി വേണമെന്ന 2018 ലെ ആഗോളപാദമുദ്ര ശൃംഖലയുടെ ദേശീയപാദമുദ്ര കണക്കുകള്‍ അറിയുന്നത് രസകരമാണ്. ഇപ്പോള്‍ അമേരിക്ക
കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് ഭൂമിയിലെ ജൈവസമ്പത്തിൽ കാര്യമായ മാറ്റങ്ങൾ സംഭവിക്കുകയാണ്. ആഗോള താപനം പല ജീവജാലങ്ങളെയും പല രീതിയിലാണ് ബാധിക്കുന്നത്. ഒരു പ്രദേശത്തെ അന്തരീക്ഷ താപം, ആർദ്രത എന്നീ ഭൗതിക ഘടകങ്ങളിലൊക്കെ മാറ്റങ്ങളുണ്ടാകുമ്പോൾ അത് അവിടുത്തെ സസ്യങ്ങളെയും മറ്റു ജീവികളെയുമെല്ലാം
രാജ്യാന്തര ബഹിരാകാശ നിലയം അടുത്തിടെ എടുത്ത ഒരു ചിത്രം ചർച്ചയായിരിക്കുകയാണ്. മരുഭൂമിയിൽ നിന്നു തുറിച്ചു നോക്കുന്ന ഒരു പ്രേതത്തിന്റെ മുഖമാണ് ചിത്രത്തിൽ. പേടിക്കേണ്ട, പ്രേതമൊന്നുമല്ല ഇത്. വടക്കൻ ചാഡിൽ സഹാറ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ട്രു ഔ നാട്രോൺ എന്ന
‘‘എവറസ്റ്റിന്റെ ബേസിൽ നിന്നുകൊണ്ട് ഞാൻ ആ കാഴ്ച നേരില്‍കണ്ടു, ഹിമാലയം നേരിടുന്ന കാലാവസ്ഥാ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ...താപനില കൂടുമ്പോൾ മഞ്ഞുരുകുന്നു. ഇത് വൻ ഭീഷണി ഉയർത്തുന്നു’’– ഹിമാലയൻ മേഖല സന്ദർശിച്ച യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് എക്സ്
ചൈനയുടെ സിച്വാൻ പ്രവിശ്യയിലെ ഗാൻസിയിൽ സ്ഥിതി ചെയ്യുന്ന യാല മലനിരകൾക്കു മുകളിൽ അന്യഗ്രഹപേടകം പറന്നിറങ്ങിയതുപോലെ ഒരു മേഘം പ്രത്യക്ഷപ്പെട്ടു. ഇതിന്റെ ചിത്രങ്ങൾ താമസിയാതെ എക്സ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ വൈറലായി.
എന്റെ പേര് മഴ. കടലിലെയും കരഭാഗങ്ങളിലെയും ജലത്തിൽ ഒരു ഭാഗം സൂര്യപ്രകാശം സ്വീകരിച്ച് നീരാവിയായി തിരശ്ചീന, ലംബ ദിശകളിൽ സഞ്ചരിച്ചുയർന്ന് മേഘങ്ങളായി മാറി തണുത്ത്, ഭൂഗുരുത്വാകർഷണത്തിന്റെ സ്വാധീനം കൂടിയാകുമ്പോൾ മഴയായി വീണ്ടും ഭൂമിയിൽ എത്തുന്നു. എന്നെപ്പറ്റി കൂടുതൽ അറിയണ്ടേ?
'മേലേപ്പറമ്പിൽ പെൺവീടുകൾ ' തങ്ങളുടെ വംശത്തിൽ ഉണ്ടാകുമോയെന്ന ഭയത്തിൽ ജീവിക്കേണ്ടിവരുന്ന അവസ്ഥയിലാണ് ഉരഗവർഗത്തിലെ ചില ജീവജാതികൾ !
കാലാവസ്ഥാ പ്രതിസന്ധി ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടും ഇന്നും പരിഹാരമില്ലാതെ ഭൂമിയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയുയർത്തി അതിന്റെ ഭീകരത വെളിവാക്കികൊണ്ടിരിക്കുകയാണ്. പ്രകൃതിക്ക് ഉണ്ടാകുന്ന ആഘാതങ്ങൾക്ക് പുറമേ ലോകത്തിന്റെ സാമ്പത്തിക രംഗത്തിനും കനത്ത പ്രഹരമാണ് കാലാവസ്ഥ പ്രതിസന്ധി ഏൽപ്പിക്കുന്നത്.
തെക്കൻ അമേരിക്കൻ രാജ്യമായ ബ്രസീലിന്റെ വിസ്തീർണത്തിന്റെ 3 മടങ്ങ് ആയിരിക്കുകയാണ് അന്റാർട്ടിക്കയുടെ മുകളിലുള്ള ഓസോൺ പാളിയുടെ വലുപ്പമെന്ന് ഗവേഷകർ. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ കോപ്പർനിക്കസ് സെന്റിനൽ–5പി ഉപഗ്രഹം പകർത്തിയ ദൃശ്യങ്ങൾ പരിശോധിച്ചാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്.
ജറുസലം നഗരത്തിനു സമീപം സതഫ് മേഖലയിലെ കുന്നുകളിൽ വലിയ കാട്ടുതീ ഉടലെടുത്തു. മെഡിറ്ററേനിയൻ മേഖലയിൽ ഉടലെടുത്ത താപതരംഗത്തിന്റെ ബാക്കി പത്രമായിട്ടാണ് ഇസ്രയേലിലെ കാട്ടുതീയും സംഭവിച്ചത്. തീയിൽ 5000 ഏക്കറോളം കാടുകൾ കത്തിനശിച്ചു.
പ്രകൃതിദുരന്തങ്ങൾ ആശങ്കയുളവാക്കുന്ന സംഗതികൾ തന്നെ. കനത്ത ആൾനാശവും സാമ്പത്തികനഷ്ടവും ഇവ മൂലമുണ്ടാകും. പ്രളയം, ചുഴലിക്കാറ്റുകൾ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ കാലാവസ്ഥയുമായി ബന്ധപ്പെട്ടതാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ തോത് കൂടുന്നെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്ന ഈ കാലത്ത് വെതർ ഫോർകാസ്റ്റ് അഥവാ കാലാവസ്ഥാ
ഒരു കടൽ വറ്റിപ്പോവുക. പകരം അവിടെ ഒരു മരുഭൂമി പിറക്കുക. ഒരിക്കൽ കണ്ണെത്താ ദൂരത്തോളം പരന്നുകിടന്നിരുന്ന ജല സമ്പത്ത് വെറും മണൽപരപ്പായി രൂപാന്തരം പ്രാപിക്കുക. ദശലക്ഷക്കണക്കിന് വർഷം പഴക്കമുള്ള കടൽ ഒരു മരുഭൂമിയായി മാറാൻ വേണ്ടി വന്നത് വെറും 50 വർഷം മാത്രം. കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നുവെങ്കിലും ഇത് കെട്ടുകഥയല്ല
ധ്രുവപ്രദേശം എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് വരുന്നത് കണ്ണെത്താദൂരത്തോളം മഞ്ഞു മൂടി കിടക്കുന്ന തണുത്തുറഞ്ഞ ഒരു ചിത്രമാണ്. എന്നാൽ ഭൂമിയ്ക്ക് സ്വന്തമായ രണ്ട് ധ്രുവപ്രദേശങ്ങളിൽ ഒന്നിലെ മഞ്ഞ് 2030 ഓടെ പൂർണ്ണമായും അപ്രത്യക്ഷമാകുമെന്നാണ് ഇപ്പോൾ
കാലാവസ്ഥാവ്യതിയാനം മൂലം ലോകത്തിന്റെ പലഭാഗങ്ങളിലും കൊടും വരൾച്ചയും പ്രളയവും എല്ലാം നിത്യസംഭവമായിക്കൊണ്ടിരിക്കുകയാണ്. വടക്കൻ ചൈനയിൽ റെക്കോർഡ് ചൂടാണ് രേഖപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബീജിങ്ങിൽ 41.6 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.
ആഗോളതാപനം രണ്ട് ഡിഗ്രി സെൽഷ്യസ് കൂടിയാൽ അടുത്ത നൂറ്റാണ്ടിൽ ഏകദേശം 100 കോടി മനുഷ്യരുടെ മരണത്തിന് കാരണമായി കാലാവസ്ഥാ വ്യതിയാനം മാറുമെന്ന് പഠനം. എനർജീസ് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാലാവസ്ഥാ വ്യതിയാനം അതിന്റെ തീഷ്ണമായ കാലത്തിലേക്ക് കടക്കുകയാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.
ആറ് പോർച്ചുഗീസ് യുവാക്കളാണ് ഇപ്പോൾ കാലാവസ്ഥാമേഖലയിലെ താരങ്ങൾ. 32 രാജ്യങ്ങൾക്കെതിരെ ഇവർ നിയമനടപടികൾ എടുത്തിരിക്കുകയാണ്. ഈ രാജ്യങ്ങളിൽ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള എല്ലാ രാജ്യങ്ങളും ഉൾപ്പെടും.
Results 1-24